Surah An-Nahl — The Bee

സൂറത്തുന്നഹ്ല് · Surah 16 of 114 · 128 verses · Revealed in Makkah
Muhammad Asad's English translation with the Malayalam translation by K.C. Saleem.

Read Surah An-Nahl in the app →
16:1

أَتَىٰٓ أَمْرُ ٱللَّهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ﴿١﴾

GOD'S JUDGMENT is [bound to] come: do not, therefore, call for its speedy advent!1 Limitless is He in His glory and sublimely exalted above anything to which men may ascribe a share in His divinity!

ദൈവത്തിന്റെ വിധി വരിക തന്നെ ചെയ്യും. അതിനാൽ അത് എത്തിച്ചേരാൻ നിങ്ങൾ ധൃതി കാണിക്കരുത്. ദൈവത്തിന്റെ പരിശുദ്ധിക്കും ഔന്നത്യത്തിനും പരിധികളില്ല. അവർ അവനിൽ പങ്കു ചേർക്കുന്നവരേക്കാളൊക്കെ എത്രയോ ഉന്നതിയിലാണവൻ.

16:2

يُنَزِّلُ ٱلْمَلَٰٓئِكَةَ بِٱلرُّوحِ مِنْ أَمْرِهِۦ عَلَىٰ مَن يَشَآءُ مِنْ عِبَادِهِۦٓ أَنْ أَنذِرُوٓا۟ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱتَّقُونِ﴿٢﴾

He causes the angels to descend with this divine inspiration,2 [bestowed] at His behest upon whomever He wills of His servants: "Warn [all human beings] that there is no deity save Me: be, therefore, conscious of Me!"

ദൈവം തന്റെ ദാസന്മാരിൽ താൻ തെരഞ്ഞെടുക്കുന്നവരുടെ മേൽ തന്റെ ദിവ്യജ്ഞാനവുമായി മലക്കുകളെ ഇറക്കുന്നു. “നിങ്ങൾ (എല്ലാ മനുഷ്യർക്കും) മുന്നറിയിപ്പ് നൽകുക. ഞാനല്ലാതെ ആരാധ്യനില്ല. അതുകൊണ്ട് എന്നെ സൂക്ഷിച്ച് ജീവിക്കുക.”

16:3

خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ تَعَٰلَىٰ عَمَّا يُشْرِكُونَ﴿٣﴾

He has created the heavens and the earth in accordance with [an inner] truth;3 sublimely exalted is He above anything to which men may ascribe a share in His divinity!4

അവന്‍ ആകാശഭൂമികളെ യാഥാര്‍ഥ്യാധിഷ്ഠിതമായി സൃഷ്ടിച്ചിരിക്കുന്നു. ഈ ജനം ആരോപിക്കുന്ന പങ്കാളിത്തത്തിൽ നിന്നെല്ലാം എത്രയോ മുകളിലാണവൻ.

16:4

خَلَقَ ٱلْإِنسَٰنَ مِن نُّطْفَةٍۢ فَإِذَا هُوَ خَصِيمٌۭ مُّبِينٌۭ﴿٤﴾

He creates man out of a [mere] drop of sperm: and lo! this same being shows himself endowed with the power to think and to argue!5

(വെറും) ഒരു ബീജകണത്തിൽ നിന്നാണ് അവൻ മനുഷ്യനെ സൃഷ്ടിച്ചത്. എന്നിട്ട്, ഈ മനുഷ്യനിതാ തനിക്ക് ചിന്തിക്കാനും തർക്കിക്കാനും ശേഷിയുണ്ടെന്ന് കാണിക്കുന്നു!

16:5

وَٱلْأَنْعَٰمَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌۭ وَمَنَٰفِعُ وَمِنْهَا تَأْكُلُونَ﴿٥﴾

And He creates cattle: you derive warmth from them, and [various other] uses; and from them you obtain food;

അവൻ കന്നുകാലികളെ സൃഷ്ടിച്ചു. അവയിൽ നിന്ന് തണുപ്പകറ്റാനുള്ള മാർഗങ്ങളും മറ്റുപകാരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു. അവയിൽ നിന്ന് നിങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നു.

16:6

وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ﴿٦﴾

and you find beauty in them when you drive them home in the evenings and when you take them out to pasture in the mornings.

സന്ധ്യകളിൽ വീടുകളിലേക്ക് തിരിച്ചുകൊണ്ടുപോകുമ്പോഴും പ്രഭാതങ്ങളിൽ മേയാൻ വിടുമ്പോഴും അവ നിങ്ങളിൽ കൗതുകമുണർത്തുന്നു.

16:7

وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍۢ لَّمْ تَكُونُوا۟ بَٰلِغِيهِ إِلَّا بِشِقِّ ٱلْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌۭ رَّحِيمٌۭ﴿٧﴾

And they carry your loads to [many] a place which [otherwise] you would be unable to reach without great hardship to yourselves. Verily, your Sustainer is most compassionate, a dispenser of grace!

അത്യന്തം ക്ലേശത്തോടെയല്ലാതെ നിങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്തയിടങ്ങളിലേക്ക് അവ നിങ്ങളുടെ ചുമടുകൾ വഹിക്കുന്നു. തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനും കരുണാമയനുമാകുന്നു.

16:8

وَٱلْخَيْلَ وَٱلْبِغَالَ وَٱلْحَمِيرَ لِتَرْكَبُوهَا وَزِينَةًۭ ۚ وَيَخْلُقُ مَا لَا تَعْلَمُونَ﴿٨﴾

And (it is He who creates] horses and mules and asses for you to ride, as well as for [their] beauty: and He will yet create things of which [today] you have no knowledge.6

നിങ്ങൾക്ക് യാത്ര ചെയ്യാനും അലങ്കാരമാവാനും കുതിരകളെയും കോവർകഴുതകളെയും കഴുതകളെയും സൃഷ്ടിച്ചത് അവനാണ്. (ഇന്ന്) നിങ്ങൾക്കറിയാത്ത പലതും അവൻ സൃഷ്ടിക്കാനിരിക്കുന്നു.

16:9

وَعَلَى ٱللَّهِ قَصْدُ ٱلسَّبِيلِ وَمِنْهَا جَآئِرٌۭ ۚ وَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ﴿٩﴾

And [because He is your Creator,] it rests with God alone to show you the right path:7 yet there is [many a one] who swerves from it. However, had He so willed, He would have guided you all aright.8

(നിങ്ങളുടെ സ്രഷ്ടാവായതു മൂലം) നിങ്ങൾക്ക് നേർവഴി കാണിച്ചുതരേണ്ടത് അവൻ മാത്രമാണ്. എന്നിട്ടും (പലരും) അതിൽ നിന്ന് വ്യതിചലിച്ചു പോകുന്നവരാണ്. അവൻ ഇച്ഛിച്ചിരുന്നെങ്കിൽ അവൻ നിങ്ങളെല്ലാവരെയും നേർവഴിയിലാക്കുമായിരുന്നു.

16:10

هُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ ۖ لَّكُم مِّنْهُ شَرَابٌۭ وَمِنْهُ شَجَرٌۭ فِيهِ تُسِيمُونَ﴿١٠﴾

It is He who sends down water from the skies; you drink thereof, and thereof [drink] the plants upon which you pasture your beasts;

ആകാശത്തു നിന്ന് വെള്ളമിറക്കുന്നത് അവനാണ്. നിങ്ങളും നിങ്ങളുടെ കാലികൾ ഭക്ഷിക്കുന്ന സസ്യങ്ങളും ഈ വെള്ളം (കുടിക്കുന്നുണ്ട്).

16:11

يُنۢبِتُ لَكُم بِهِ ٱلزَّرْعَ وَٱلزَّيْتُونَ وَٱلنَّخِيلَ وَٱلْأَعْنَٰبَ وَمِن كُلِّ ٱلثَّمَرَٰتِ ۗ إِنَّ فِى ذَٰلِكَ لَءَايَةًۭ لِّقَوْمٍۢ يَتَفَكَّرُونَ﴿١١﴾

(and] by virtue thereof He causes crops to grow for you, and olive trees, and date-palms, and grapes, and all [other] kinds of fruit: in this, behold, there is a message indeed for people who think!

ഇതിലൂടെ അവൻ നിങ്ങൾക്കു വേണ്ടി വിളകൾ ഉൽപാദിപ്പിക്കുകയും ഒലീവ് മരങ്ങളും ഈന്തപ്പനകളും മുന്തിരികളും മറ്റ് ഫലങ്ങളും വളർത്തുകയും ചെയ്യുന്നു. കാണുക, തീർച്ചയായും ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട്!

16:12

وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ وَٱلشَّمْسَ وَٱلْقَمَرَ ۖ وَٱلنُّجُومُ مُسَخَّرَٰتٌۢ بِأَمْرِهِۦٓ ۗ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّقَوْمٍۢ يَعْقِلُونَ﴿١٢﴾

And He has made the night and the day and the sun and the moon subservient [to His laws, so that they be of use] to you;9 and all the stars are subservient to His command: in this, behold, there are messages indeed for people who use their reason!

അവൻ ദിനരാത്രങ്ങളെയും സൂര്യനെയും ചന്ദ്രനെയും നിങ്ങൾക്കു (അവന്റെ നിയമങ്ങൾക്ക് വിധേയമായി) അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാ നക്ഷത്രങ്ങളും അവന്റെ കൽപനക്ക് വിധേയമായിരിക്കുന്നു. കാണുക, തീർച്ചയായും വിവേകശാലികളായ ജനങ്ങൾക്ക് ഇതിലൊരു സന്ദേശമുണ്ട്!

16:13

وَمَا ذَرَأَ لَكُمْ فِى ٱلْأَرْضِ مُخْتَلِفًا أَلْوَٰنُهُۥٓ ۗ إِنَّ فِى ذَٰلِكَ لَءَايَةًۭ لِّقَوْمٍۢ يَذَّكَّرُونَ﴿١٣﴾

And all the [beauty of] many hues - which He has created for you on earth: in this, behold, there is a message for people who (are willing to] take it to heart!

നിങ്ങള്‍ക്കായി വര്‍ണവൈവിധ്യമുള്ള വസ്തുക്കൾ അവൻ ഭൂമിയിൽ സൃഷ്ടിച്ചിട്ടുണ്ട്. തുറന്ന ഹൃദയമുള്ള മനുഷ്യർക്ക് ഇതിൽ ദൃഷ്ടാന്തങ്ങളുണ്ട്!

16:14

وَهُوَ ٱلَّذِى سَخَّرَ ٱلْبَحْرَ لِتَأْكُلُوا۟ مِنْهُ لَحْمًۭا طَرِيًّۭا وَتَسْتَخْرِجُوا۟ مِنْهُ حِلْيَةًۭ تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ﴿١٤﴾

And He it is who has made the sea subservient [to His laws], so that you might eat fresh meat from it, and take from it gems which you may wear. And on that [very sea] one sees10 ships ploughing through the waves, so that you might [be able to] go forth in quest of some of His bounty, and thus have cause to be grateful [to Him].

സമുദ്രത്തെ (അവന്റെ നിയമങ്ങൾക്ക്) അധീനമാക്കിയതും അവൻ തന്നെ; നിങ്ങൾക്ക് അതിൽ നിന്ന് പുതുമാംസം ഭക്ഷിക്കാനും അണിയാനുള്ള വജ്രങ്ങൾ കണ്ടെത്താനും. തിരകളെ കീറിമുറിച്ചു കൊണ്ടു പോകുന്ന കപ്പലുകളെ നിങ്ങൾക്കതിനു മുകളിൽ കാണാം. നിങ്ങൾ ദൈവത്തിന്റെ അനുഗ്രഹങ്ങൾ തേടിപ്പോകാനും (അവനോട്) നന്ദിയുള്ളവരാകാനും വേണ്ടിയാണത്.

16:15

وَأَلْقَىٰ فِى ٱلْأَرْضِ رَوَٰسِىَ أَن تَمِيدَ بِكُمْ وَأَنْهَٰرًۭا وَسُبُلًۭا لَّعَلَّكُمْ تَهْتَدُونَ﴿١٥﴾

And he has placed firm mountains on earth, lest it sway with you,11 and rivers and paths, so that you might find your way,

ഭൂമി നിങ്ങളോടൊപ്പം ഉലഞ്ഞുപോകാതിരിക്കാൻ അവൻ മലകൾ സ്ഥാപിച്ചു. കൂടെ നിങ്ങൾക്ക് വഴി കണ്ടെത്താൻ പുഴകളും വഴികളും.

16:16

وَعَلَٰمَٰتٍۢ ۚ وَبِٱلنَّجْمِ هُمْ يَهْتَدُونَ﴿١٦﴾

as well as [various other] means of orientation: for [it is] by the stars that men find their way.12

അതോടൊപ്പം വേറെയും വഴിയടയാളങ്ങൾ സ്ഥാപിച്ചു. കാരണം നക്ഷത്രങ്ങൾ മുഖേനെയാണ് മനുഷ്യൻ വഴി കണ്ടെത്തുന്നത്.

16:17

أَفَمَن يَخْلُقُ كَمَن لَّا يَخْلُقُ ۗ أَفَلَا تَذَكَّرُونَ﴿١٧﴾

IS, THEN, HE who creates comparable to any [being] that cannot create? Will you not, then, bethink yourselves?

അപ്പോൾ സ്രഷ്ടാവായ അവൻ സൃഷ്ടിക്കാൻ കെൽപില്ലാത്തവരെ പോലെയാണോ? ചിന്തിച്ചു മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ലേ?

16:18

وَإِن تَعُدُّوا۟ نِعْمَةَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱللَّهَ لَغَفُورٌۭ رَّحِيمٌۭ﴿١٨﴾

For, should you try to count God's blessings, you could never compute them! Behold, God is indeed much-forgiving, a dispenser of grace;

നിങ്ങൾ ദൈവത്തിന്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്കതിന് സാധിക്കുകയില്ല. തീർച്ചയായും ദൈവം ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്.

16:19

وَٱللَّهُ يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ﴿١٩﴾

and God knows all that you keep secret as well as all that you bring into the open.

നിങ്ങൾ ഒളിച്ചു വെക്കുന്ന കാര്യങ്ങളും വെളിവാക്കുന്ന കാര്യങ്ങളും ദൈവത്തിനറിയാം.

16:20

وَٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ لَا يَخْلُقُونَ شَيْـًۭٔا وَهُمْ يُخْلَقُونَ﴿٢٠﴾

Now those beings that some people invoke13 beside God cannot create anything, since they themselves are but created:

ദൈവത്തെയല്ലാതെ ചിലർ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരാർക്കും ഒന്നും തന്നെ സൃഷ്ടിക്കാൻ സാധിക്കില്ല; അവർ സ്വയം സൃഷ്ടികളാണ്.

16:21

أَمْوَٰتٌ غَيْرُ أَحْيَآءٍۢ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ﴿٢١﴾

they are dead, not living,14 and they do not [even] know when they will be raised from the dead!

അവർ മൃതജഡങ്ങള്‍; ജീവനുള്ളവരല്ല. തങ്ങൾ ഉയർത്തെഴുന്നേൽക്കപ്പെടുന്ന നാൾ ഏതാണെന്ന് പോലും അവർക്കറിയില്ല!

16:22

إِلَٰهُكُمْ إِلَٰهٌۭ وَٰحِدٌۭ ۚ فَٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ قُلُوبُهُم مُّنكِرَةٌۭ وَهُم مُّسْتَكْبِرُونَ﴿٢٢﴾

Your God is the One God: but because of their false pride, the hearts of those who do not believe in the life to come refuse to admit this [truth].15

നിങ്ങളുടെ ദൈവം ഏകദൈവമാണ്. എന്നാൽ അഹങ്കാരം മൂലം പരലോകത്തെ നിഷേധിക്കുന്നവർ (ഈ സത്യം) അംഗീകരിക്കുന്നില്ല

16:23

لَا جَرَمَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْتَكْبِرِينَ﴿٢٣﴾

Truly, God knows all that they keep secret as well as all that they bring into the open - [and,] behold, He does not love those who are given to arrogance,

തീർച്ചയായും അവർ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കുന്നതും എല്ലാം ദൈവത്തിനറിയാം. നിശ്ചയമായും അഹങ്കാരികളെ ദൈവം ഇഷ്ടപ്പെടുന്നില്ല.

16:24

وَإِذَا قِيلَ لَهُم مَّاذَآ أَنزَلَ رَبُّكُمْ ۙ قَالُوٓا۟ أَسَٰطِيرُ ٱلْأَوَّلِينَ﴿٢٤﴾

and [who], whenever they are asked, "What is it that your Sustainer has bestowed from on high?" - are wont to answer, "Fables of ancient times!"16

നിങ്ങളുടെ രക്ഷിതാവ് ഇറക്കിത്തന്നത് എന്താണെന്ന് ചോദിച്ചാൽ അവർ പറയുന്നു: “പുരാതനകാലത്തെ പഴങ്കഥകൾ!”

16:25

لِيَحْمِلُوٓا۟ أَوْزَارَهُمْ كَامِلَةًۭ يَوْمَ ٱلْقِيَٰمَةِ ۙ وَمِنْ أَوْزَارِ ٱلَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَآءَ مَا يَزِرُونَ﴿٢٥﴾

Hence,17 on Resurrection Day they shall bear the full weight of their own burdens, as well as some of the burdens of those ignorant ones whom they have led astray:18 oh, how evil the load with which they shall be burdened!

അതിനാൽ ഉയർത്തെഴുന്നേൽപിന്റെ നാളിൽ അവർ തങ്ങളുടെ മുഴുവൻ പാപഭാരവും ചുമക്കേണ്ടി വരും; അതോടൊപ്പം അവർ വഴിപിഴപ്പിച്ച വിവേകമില്ലാത്തവരുടെ പാപഭാരത്തിന്റെ ഒരു വിഹിതവും ഓ, എത്രമേൽ കടുത്ത ഒരു ഭാരമാണ് അവരുടെ മേൽ വന്നുവീഴാനിരിക്കുന്നത്!

16:26

قَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَأَتَى ٱللَّهُ بُنْيَٰنَهُم مِّنَ ٱلْقَوَاعِدِ فَخَرَّ عَلَيْهِمُ ٱلسَّقْفُ مِن فَوْقِهِمْ وَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ﴿٢٦﴾

Those who lived before them did, too, devise many a blasphemy19- whereupon God visited with destruction all that they had ever built,20 [striking] at its very foundations, so that the roof fell in upon them from above 21 and suffering befell them without their having perceived whence it came.

അവർക്ക് മുൻപ് ജീവിച്ചവരും പല തന്ത്രങ്ങളും മെനഞ്ഞിരുന്നു- അതുമൂലം അവർ പടുത്തുയർത്തിയതിനെയൊക്കെ അവൻ നാശത്തിനിരയാക്കി. അവൻ അവരുടെ അടിത്തറ തകർത്തു. അവരുടെ മേൽക്കൂരകൾ അവരുടെ മേൽ വന്ന് പതിക്കുകയും ചെയ്തു. അവർക്ക് പോലും തിരിച്ചറിയാനാവാത്ത ഇടങ്ങളിൽ നിന്ന് അവരുടെ മേൽ നാശം പെയ്തിറങ്ങി.

16:27

ثُمَّ يَوْمَ ٱلْقِيَٰمَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تُشَٰٓقُّونَ فِيهِمْ ۚ قَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ إِنَّ ٱلْخِزْىَ ٱلْيَوْمَ وَٱلسُّوٓءَ عَلَى ٱلْكَٰفِرِينَ﴿٢٧﴾

And then, on Resurrection Day, He will cover them [all] with ignominy,22 and will say: "Where, now, are those beings to whom you ascribed a share in My divinity,23 [and] for whose sake you cut yourselves off [from My guidance]?"24 [Whereupon] those who [in their lifetime] were endowed with knowiedge25 will say: "Verily, ignominy and misery [have fallen] this day upon those who have been denying the truth-

പിന്നീട് ഉയർത്തെഴുന്നേൽപിന്റെ നാളിൽ അവരെ (എല്ലാവരെയും) ദൈവം കളങ്കം കൊണ്ട് മൂടും. അവൻ ചോദിക്കും: “നിങ്ങൾ എന്റെ ദിവ്യത്വത്തിൽ പങ്കു ചേർത്തവരെവിടെ? അവർക്ക് വേണ്ടിയല്ലേ നിങ്ങൾ (എന്റെ കൽപനയിൽ നിന്ന്) വ്യതിചലിച്ചു പോയത്?” (അപ്പോൾ) ഭൂമിയിൽ ജ്ഞാനം ലഭിച്ചവർ പറയും. “തീർച്ചയായും സത്യം നിഷേധിച്ചവരുടെ മേൽ ഇന്ന് നിന്ദ്യതയും ശിക്ഷയും വന്നു ഭവിച്ചിരിക്കുന്നു.”

16:28

ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ ۖ فَأَلْقَوُا۟ ٱلسَّلَمَ مَا كُنَّا نَعْمَلُ مِن سُوٓءٍۭ ۚ بَلَىٰٓ إِنَّ ٱللَّهَ عَلِيمٌۢ بِمَا كُنتُمْ تَعْمَلُونَ﴿٢٨﴾

those whom the angels have gathered in death while they were still sinning against themselves!" Then will they [who are thus arraigned] proffer their submission, [saying:] "We did not [mean to] do any evil!" [But they will be answered:] "Yea, verily, God has full knowledge of all that you were doing!27

അവർ അവരോടു തന്നെ അതിക്രമം കാണിച്ചുകൊണ്ടിരിക്കെ മലക്കുകൾ അവരെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. അവരന്ന് കീഴ്പ്പെടുകയും “ഞങ്ങൾ (അറിഞ്ഞു കൊണ്ട്) തെറ്റൊന്നും ചെയ്തില്ല” എന്ന് അവകാശപ്പെടുകയും ചെയ്യും. “നിശ്ചയമായും നിങ്ങളുടെ ചെയ്തികളെക്കുറിച്ചെല്ലാം ദൈവത്തിന് പൂർണ ബോധ്യമുണ്ട്” (എന്നവർക്ക് ഉത്തരം ലഭിക്കും)!

16:29

فَٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَٰلِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ﴿٢٩﴾

Hence, enter the gates of hell, therein to abide!" And evil, indeed, shall be the state of all who are given to false pride!

“അതിനാൽ നരകത്തിന്റെ കവാടങ്ങളിലൂടെ പ്രവേശിച്ചു കൊള്ളുക. അവിടെയാണ്‌ നിങ്ങളുടെ നിത്യവാസം.” തീർച്ചയായും അഹങ്കാരികളുടെ സ്ഥിതി അത്യധികം നിന്ദ്യമാണ്!

16:30

۞ وَقِيلَ لِلَّذِينَ ٱتَّقَوْا۟ مَاذَآ أَنزَلَ رَبُّكُمْ ۚ قَالُوا۟ خَيْرًۭا ۗ لِّلَّذِينَ أَحْسَنُوا۟ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌۭ ۚ وَلَدَارُ ٱلْءَاخِرَةِ خَيْرٌۭ ۚ وَلَنِعْمَ دَارُ ٱلْمُتَّقِينَ﴿٣٠﴾

But [when] those who are conscious of God are asked, "What is it that your Sustainer has bestowed from on high?" - they answer, "Goodness supreme!" Good fortune awaits, in this world, all who persevere in doing good;28 but their ultimate state will be far better still: for, how excellent indeed will be the state of the God-conscious [in the life to come]!

എന്നാൽ ദൈവബോധം പാലിച്ചവരോട് “നിങ്ങളുടെ രക്ഷിതാവ് ഉന്നതങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇറക്കിത്തന്നത് എന്താണെന്ന്” ചോദിച്ചാൽ അവർ പറയും: “ഉദാത്തമായ നന്മ.” നല്ലത് ചെയ്യാനുറച്ചവർക്ക് ഭൂമിയിൽ നന്മയുണ്ടാകും. പക്ഷെ അവരുടെ പരലോകവാസം ഇതിനേക്കാൾ എത്രയോ ശ്രേഷ്ഠമായതായിരിക്കും. അവിടെ അവരുടെ ജീവിതം എത്ര മനോഹരം!

16:31

جَنَّٰتُ عَدْنٍۢ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۖ لَهُمْ فِيهَا مَا يَشَآءُونَ ۚ كَذَٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ﴿٣١﴾

Gardens of perpetual bliss will they enter - [gardens] through which running waters flow - having therein all that they might desire. Thus will God reward those who are conscious of Him -

അനശ്വരാനുഗ്രഹത്തിന്റെ ആരാമങ്ങളിലാണ് അവർ പ്രവേശിക്കുക; (അവിടെ) താഴ്ഭാഗത്തു കൂടെ അരുവികളൊഴുകും. അവർ ആഗ്രഹിക്കുന്നതൊക്കെയും അവർക്കവിടെ ലഭിക്കും. സൂക്ഷ്മത പാലിച്ചവർക്ക് ദൈവം നൽകുന്ന പ്രതിഫലമാണിത്.

16:32

ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ﴿٣٢﴾

those whom the angels gather in death while they are in a state of inner purity, greeting them thus: "Peace be upon you! Enter paradise by virtue of what you were doing [in life]!"

അവർ ആന്തരികമായി ശുദ്ധമായിരിക്കുമ്പോൾ മാലാഖമാർ അവരെ മരണത്തിലേക്ക് നയിക്കും. മാലാഖമാർ അവരോടു പറയും: “നിങ്ങൾക്ക് ശാന്തി! നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിന് പ്രതിഫലമായി നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.”

16:33

هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَٰٓئِكَةُ أَوْ يَأْتِىَ أَمْرُ رَبِّكَ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿٣٣﴾

ARE THEY [who deny the truth] but waiting for the angels to appear unto them, or for God's judgment to become manifest?29 Even thus did behave those [stubborn sinners] who lived before their time; and [when they were destroyed,] it was not God who wronged them, but it was they who had wronged themselves:

അവർ (സത്യനിഷേധികൾ) മാലാഖമാർ പ്രത്യക്ഷപ്പെടാൻ കാത്തുനിൽക്കുകയാണോ? അതോ ദൈവത്തിന്റെ കൽപന വന്നെത്താനോ? അവർക്ക് മുൻപ് ജീവിച്ച (ദുർവാശിക്കാരായ പാപികൾ ആയ)വരും ഇതു തന്നെയാണ് ചെയ്തത്. (അവർക്ക് മേൽ നാശം ഭവിച്ചപ്പോൾ) അവരോട് അതിക്രമം ചെയ്തത് ദൈവമല്ല; അവർ തങ്ങളോടു തന്നെയാണ് അതിക്രമം കാണിച്ചത്.

16:34

فَأَصَابَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٣٤﴾

for all the evil that they had done fell [back] upon them, and they were overwhelmed by the very thing which they had been wont to deride.30

അവർ ചെയ്ത പാപങ്ങളൊക്കെയും അവരെ തേടി തിരിച്ചുവന്നു. അവർ കളിയാക്കിയതൊക്കെയും അവരെ വന്ന് കീഴ്പ്പെടുത്തി.

16:35

وَقَالَ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَا عَبَدْنَا مِن دُونِهِۦ مِن شَىْءٍۢ نَّحْنُ وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن دُونِهِۦ مِن شَىْءٍۢ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ فَهَلْ عَلَى ٱلرُّسُلِ إِلَّا ٱلْبَلَٰغُ ٱلْمُبِينُ﴿٣٥﴾

Now they who ascribe divinity to aught beside God say, "Had God so willed, we would not have worshipped aught but Him - neither we nor our forefathers; nor would we have declared aught as forbidden without a commandment from Him."31 Even thus did speak those [sinners] who lived before their time; but, then, are the apostles bound to do more than clearly deliver the message [entrusted to them]?32

ബഹുദൈവവിശ്വാസികൾ പറയുന്നു: “ദൈവം ഇച്ഛിച്ചിരുന്നെങ്കിൽ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ അവനെയല്ലാതെ മറ്റൊന്നിനെയും ആരാധിച്ചിട്ടുണ്ടാവില്ല. അവന്റെ വിധിയില്ലാതെ ഒരു കാര്യത്തെയും നിഷിദ്ധമായി പ്രഖ്യാപിക്കുമായിരുന്നില്ല.” അവർക്ക് മുൻപുള്ളവരും (പാപികൾ) ഇതു തന്നെയാണ് പറഞ്ഞത്. എന്നാൽ (തങ്ങൾക്ക് ലഭിച്ച) സന്ദേശം വ്യക്തമായി വെളിപ്പെടുത്തുന്നതിനപ്പുറം എന്ത് ദൗത്യമാണ് പ്രവാചകന്മാർക്കുള്ളത്?

16:36

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍۢ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّٰغُوتَ ۖ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَٰلَةُ ۚ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ﴿٣٦﴾

And indeed, within every community33 have We raised up an apostle [entrusted with this message]: "Worship God, and shun the powers of evil!"34 And among those [past generations] were people whom God graced with His guidance,35 just as there was among them [many a one] who inevitably fell prey to grievous error:36 go, then, about the earth and behold what happened in the end to those who gave the lie to the truth!

തീർച്ചയായും എല്ലാ സമുദായങ്ങളിലേക്കും നാം ഒരു ദൂതനെ നിയോഗിച്ചിട്ടുണ്ട്. “ദൈവത്തെ ആരാധിക്കുക, തിന്മയുടെ ശക്തികളെ വർജിക്കുകയും ചെയ്യുക” (എന്ന സന്ദേശവുമായി) അവർക്കിടയിലും ദൈവം നേർമാർഗത്താൽ അനുഗ്രഹിച്ചവരുണ്ടായിരുന്നു.; ഗുരുതരമായ തെറ്റിലേക്ക് വീണുപോയവരും ഉണ്ടായിരുന്നു. നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചു നോക്കുക. സത്യം നിഷേധിച്ചവരുടെ അന്ത്യം എവ്വിധം ആയിരുന്നു എന്ന് കാണുക.

16:37

إِن تَحْرِصْ عَلَىٰ هُدَىٰهُمْ فَإِنَّ ٱللَّهَ لَا يَهْدِى مَن يُضِلُّ ۖ وَمَا لَهُم مِّن نَّٰصِرِينَ﴿٣٧﴾

[As for those who are bent on denying the truth -] though thou be ever so eager to show them the right way, [know that,] verily, God does not bestow His guidance upon any whom He judges to have gone astray;37 and such shall have none to succour them [on Resurrection Day].

സത്യനിഷേധത്തിൽ അടിയുറച്ച് നിൽക്കുന്നവരെ നീ എത്ര ശ്രമിച്ചാലും നേർവഴിയിലാക്കാൻ സാധിക്കില്ല. വഴിപിഴച്ചവരെന്ന് അവൻ വിധി പറഞ്ഞവരെ അവൻ നേർവഴിയിലാക്കുകയില്ല. (ഉയർത്തെഴുന്നേൽപിന്റെ നാളിൽ) അവരെ സഹായിക്കാൻ ആരുമുണ്ടാവില്ല.

16:38

وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ ۙ لَا يَبْعَثُ ٱللَّهُ مَن يَمُوتُ ۚ بَلَىٰ وَعْدًا عَلَيْهِ حَقًّۭا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ﴿٣٨﴾

As it is,38 they swear by God with their most solemn oaths, "Never will God raise from the dead anyone who has died!"39 Yea indeed! [This very thing has God promised] by a promise which He has willed upon Himself; but most people know it not.

അങ്ങനെയിരിക്കെ ദൈവത്തിന്റെ പേരിൽ അവർ ഉറപ്പോടെ ആണയിട്ടു പറയുന്നു: “മരിച്ചു പോയവരെ ദൈവം ഒരിക്കലും ഉയർത്തെഴുന്നേൽപിക്കുകയില്ല!” തീർച്ചയായും, ദൈവം തന്റെ ബാധ്യതയായി ഏറ്റെടുത്ത അവന്റെ വാഗ്ദാനമാണത്. എന്നാൽ മനുഷ്യരിലധികപേർക്കും അതറിയില്ല.

16:39

لِيُبَيِّنَ لَهُمُ ٱلَّذِى يَخْتَلِفُونَ فِيهِ وَلِيَعْلَمَ ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ كَانُوا۟ كَٰذِبِينَ﴿٣٩﴾

[He will resurrect them] to the end that He might make clear unto them all whereon they [now] hold divergent views,40 and that they who are bent on denying the truth [of resurrection] might come to know that they were liars.

അവര്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ആ യാഥാര്‍ഥ്യത്തെക്കുറിച്ച് ദൈവം അവർക്ക് വ്യക്തമാക്കി കൊടുക്കാനാണ് (അവൻ അവരെ ഉയർത്തെഴുന്നേൽപിക്കുന്നത്). ഉയർത്തെഴുന്നേൽപിന്റെ നാളിനെക്കുറിച്ച് തങ്ങള്‍ പറഞ്ഞത് കളവായിരുന്നുവെന്ന് സത്യനിഷേധത്തിൽ അടിയുറച്ച് നിൽക്കുന്നവരെ ബോധ്യപ്പെടുത്താനും.

16:40

إِنَّمَا قَوْلُنَا لِشَىْءٍ إِذَآ أَرَدْنَٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ﴿٤٠﴾

Whenever We will anything to be, We but say unto it Our word "Be" - and it is.

ഒരു വസ്തു ഉണ്ടാകണമെന്ന് നാം ഉദ്ദേശിച്ചാൽ “ഉണ്ടാകൂ” എന്നു കൽപിക്കുകയേ വേണ്ടൂ. അതുണ്ടാകുന്നു.

16:41

وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةًۭ ۖ وَلَأَجْرُ ٱلْءَاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ﴿٤١﴾

NOW as for those who forsake the domain of evil41 in the cause of God, after having suffered wrong [on account of their faith] - We shall most certainly grant them a station of good fortune in this world:42 but their reward in the life to come will be far greater yet. If they [who deny the truth] could but understand43

നേർമാർഗത്തിനു വേണ്ടി തിന്മയുടെ വഴി ഉപേക്ഷിക്കുകയും (വിശ്വാസത്തിന്റെ പേരിൽ) പീഢനങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തവർക്ക് ഈ ഭൂമിയിൽ തീർച്ചയായും നന്മയുടെ ഒരു സ്ഥാനം ഉണ്ടാവും; എന്നാൽ പരലോകത്ത് അവർക്കുള്ള സ്ഥാനം ഇതിലും എത്രയോ മഹത്തരമാണ്. (സത്യത്തെ നിഷേധിക്കുന്ന) അവർ ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ!

16:42

ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴿٤٢﴾

those who, having attained to patience in adversity, in their Sustainer place their trust!44

വിപത്കാലത്ത് ക്ഷമയവലംബിക്കുകയും തങ്ങളുടെ നാഥങ്കൽ ഭരമേൽപ്പിക്കുകയും ചെയ്തവരാണവർ.

16:43

وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًۭا نُّوحِىٓ إِلَيْهِمْ ۚ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴿٤٣﴾

AND [even] before thy time, [O Muhammad,] We never sent [as Our apostles] any but [mortal] men, whom We inspired:45 and if you have not [yet] realized this, ask the followers of [earlier] revelation,46

(നശ്വരരായ) മനുഷ്യരെയല്ലാതെ (ഓ, മുഹമ്മദ്) നിനക്ക് മുൻപ് മറ്റാരെയും നാം ദൈവദൂതന്മാരായി നിയോഗിച്ചിട്ടില്ല. അവർക്ക് നാം സന്ദേശം നൽകിയതാണ് നിങ്ങൾക്ക് ഇത് (ഇനിയും) തിരിച്ചറിയാനായില്ലെങ്കിൽ (മുൻകാലങ്ങളിൽ) ഉദ്ബോധനം ലഭിച്ചവരോട് ചോദിക്കുക.

16:44

بِٱلْبَيِّنَٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ﴿٤٤﴾

[and they will tell you that their prophets, too, were but mortal men whom We had endowed] with all evidence of the truth and with books of divine wisdom.47 And upon thee [too] have We bestowed from on high this reminder, so that thou might make clear unto mankind all that has ever been thus bestowed upon them,48 and that they might take thought.

അവരുടെ പ്രവാചകരും നശ്വരരായ മനുഷ്യരായിരുന്നു എന്ന് അവർ നിങ്ങളോട് പറയും. (നാം നൽകിയ) സത്യത്തിന്റെ പ്രമാണങ്ങളും വേദപുസ്തകങ്ങളുമായി വന്നവർ. അതുപോലെ ഇപ്പോള്‍, ഈ ഉദ്‌ബോധനം നിനക്കും അവതരിപ്പിച്ചുതന്നിരിക്കുന്നു. ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ടതിനൊക്കുറിച്ചൊക്കെയും അവർക്ക് വ്യക്തമാക്കിക്കൊടുക്കാൻ. അവർ ചിന്തിക്കേണ്ടതിനും!

16:45

أَفَأَمِنَ ٱلَّذِينَ مَكَرُوا۟ ٱلسَّيِّـَٔاتِ أَن يَخْسِفَ ٱللَّهُ بِهِمُ ٱلْأَرْضَ أَوْ يَأْتِيَهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ﴿٤٥﴾

Can, then, they who devise evil schemes49 ever feel sure that God will not cause the earth to swallow them,50 or that suffering will not befall them without their perceiving whence [it came]? -

കുതന്ത്രങ്ങൾ മെനയുന്നവരെ ദൈവം ഭൂമിയിലേക്കാഴ്ത്തുകയില്ലെന്നും വിചാരിക്കാത്ത ഇടങ്ങളിൽ നിന്ന് തങ്ങളുടെ മേൽ ശിക്ഷ വന്ന് ഭവിക്കുകയില്ലെന്നും അവർക്ക് ഉറപ്പിക്കാൻ സാധിക്കുമോ?

16:46

أَوْ يَأْخُذَهُمْ فِى تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ﴿٤٦﴾

or that He will not take them to task [suddenly] in the midst of their comings and goings,51 without their being able to elude [Him],

അല്ലെങ്കില്‍ അവരുടെ പോക്കുവരവുകൾക്കിടയിൽ അവർക്ക് കുതറിമാറാൻ സാധിക്കാത്ത വിധത്തിൽ അവരെ ആകസ്മികമായി പിടികൂടില്ലെന്ന്?

16:47

أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍۢ فَإِنَّ رَبَّكُمْ لَرَءُوفٌۭ رَّحِيمٌ﴿٤٧﴾

or take them to task through slow decay?52 And yet, behold, your Sustainer is most compassionate, a dispenser of grace!53

അല്ലെങ്കിൽ പതുക്കെ നിങ്ങളെ ജീർണിപ്പിച്ചു കൊണ്ടു ശിക്ഷിക്കുകയില്ലെന്ന്? എങ്കിലും കാണുക! നിങ്ങളുടെ നാഥൻ പരമകാരുണികനും കരുണാനിധിയുമാണ്!

16:48

أَوَلَمْ يَرَوْا۟ إِلَىٰ مَا خَلَقَ ٱللَّهُ مِن شَىْءٍۢ يَتَفَيَّؤُا۟ ظِلَٰلُهُۥ عَنِ ٱلْيَمِينِ وَٱلشَّمَآئِلِ سُجَّدًۭا لِّلَّهِ وَهُمْ دَٰخِرُونَ﴿٤٨﴾

HAVE, THEN, they [who deny the truth] never considered any of the things that God has created 54 - (how] their shadows turn right and left, prostrating themselves before God and utterly submissive [to His will]?55

അപ്പോൾ അവർ (സത്യനിഷേധികൾ) ദൈവം സൃഷ്ടിച്ച വസ്തുക്കളെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലേ? അവരുടെ നിഴലുകൾ ഇടതും വലതും ചെരിഞ്ഞ് ദൈവേച്ഛക്ക് കീഴ്പ്പെട്ടു കൊണ്ട് സാഷ്ടാംഗം പ്രണമിക്കുന്നതിനെക്കുറിച്ചും?

16:49

وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ مِن دَآبَّةٍۢ وَٱلْمَلَٰٓئِكَةُ وَهُمْ لَا يَسْتَكْبِرُونَ﴿٤٩﴾

For, before God prostrates itself all that is in the heavens and all that is on earth - every beast that moves, and the angels:56 [even] these do not bear themselves with false pride:

കാരണം, ഭൂലോകത്തും വാനലോകങ്ങളിലുമുള്ള എല്ലാം ദൈവത്തിന്‌ പ്രണാമമർപ്പിച്ചു കൊണ്ടിരിക്കുന്നു. ചലിക്കുന്ന എല്ലാ ജീവികളും മലക്കുകളുമടക്കം; അവർ (പോലും) അഹന്ത നടിക്കുന്നില്ല.

16:50

يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩﴿٥٠﴾

they fear their Sustainer high above them, and do whatever they are bidden to do.57

അവർക്ക് മുകളിലുള്ള നാഥനെ അവർ ഭയക്കുകയും അവന്റെ ആജ്ഞകൾ അനുസരിക്കുകയും ചെയ്യുന്നു

16:51

۞ وَقَالَ ٱللَّهُ لَا تَتَّخِذُوٓا۟ إِلَٰهَيْنِ ٱثْنَيْنِ ۖ إِنَّمَا هُوَ إِلَٰهٌۭ وَٰحِدٌۭ ۖ فَإِيَّٰىَ فَٱرْهَبُونِ﴿٥١﴾

And God has said: "Do not take to worshipping two [or more] deities.58 He is the One and Only God: hence, of Me, of Me alone stand in awe!"59

ദൈവം കൽപിച്ചിരിക്കുന്നു: “രണ്ട് (അല്ലെങ്കിൽ അതിലധികമോ) ദൈവങ്ങളെ നിങ്ങൾ ആരാധിക്കരുത്. അവൻ മാത്രമാണ് ഏകനായ ദൈവം. അതിനാൽ നിങ്ങൾ എന്നെ മാത്രം ഭയപ്പെടുക!”

16:52

وَلَهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَهُ ٱلدِّينُ وَاصِبًا ۚ أَفَغَيْرَ ٱللَّهِ تَتَّقُونَ﴿٥٢﴾

And His is all that is in the heavens and on earth, and to Him [alone] obedience is always due: will you, then, pay reverence to aught but Him?

വാനലോകങ്ങളിലും ഭൂലോകത്തുമുള്ള എല്ലാം അവന്നുള്ളതാകുന്നു. ശാശ്വതമായ അനുസരണ അവനു മാത്രം. എന്നിട്ടും ദൈവം അല്ലാത്തവരോട് നിങ്ങൾ ഭക്തി കാണിക്കുന്നുവോ?

16:53

وَمَا بِكُم مِّن نِّعْمَةٍۢ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ﴿٥٣﴾

For, whatever good thing comes to you, comes from God; and whenever harm befalls you, it is unto Him that you cry for help60-

കാരണം, നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ദൈവത്തിൽ നിന്നാണ്. നിങ്ങളുടെ മേൽ ആപത്ത് വീഴുമ്പോൾ അവനോടാണ് നിങ്ങൾ സഹായമഭ്യര്‍ത്ഥിക്കുന്നത്.

16:54

ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمْ إِذَا فَرِيقٌۭ مِّنكُم بِرَبِّهِمْ يُشْرِكُونَ﴿٥٤﴾

yet as soon as He has removed the harm from you, lo! some of you [begin to] ascribe to other powers a share in their Sustainer's divinity 61

എന്നാൽ ആ ആപത്ത് നിങ്ങളിൽ നിന്ന് അവൻ നീക്കിക്കളഞ്ഞാൽ അടുത്ത നിമിഷം നിങ്ങളിൽ ചിലർ അവനിൽ മറ്റുള്ളവരെ പങ്കുചേർക്കുന്നു.

16:55

لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ ۚ فَتَمَتَّعُوا۟ ۖ فَسَوْفَ تَعْلَمُونَ﴿٥٥﴾

[as if] to prove their ingratitude for all that We have granted them! Enjoy, then, your [brief] life: but in time you will come to know [the truth]!

അവർക്ക് നാം നൽകിയതിനൊക്കെയും നന്ദികേടു കാണിക്കാൻ വേണ്ടി (എന്ന പോലെ) അതിനാൽ നിങ്ങളുടെ (ക്ഷണികമായ) ജീവിതം ആസ്വദിച്ചുകൊള്ളുക: എന്നാൽ ഒരുനാൾ നിങ്ങൾ (സത്യം) അറിയും!

16:56

وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًۭا مِّمَّا رَزَقْنَٰهُمْ ۗ تَٱللَّهِ لَتُسْـَٔلُنَّ عَمَّا كُنتُمْ تَفْتَرُونَ﴿٥٦﴾

As it is, they ascribe - out of what We provide for them as sustenance - a share unto things of which they know nothing.62 By God, you shall most certainly be called to account for all your false imagery!

അവർക്ക് ഒന്നുമറിയാത്ത കാര്യങ്ങൾക്കു വേണ്ടി നാം അവർക്ക് ജീവനത്തിനു നൽകിയതിൽ നിന്ന് ഒരു വിഹിതം അവർ മാറ്റിവെക്കുന്നു ദൈവത്താണ സത്യം, നിങ്ങളുടെ ഈ വ്യാജനിര്‍മിതിയെക്കുറിച്ച് തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടും!

16:57

وَيَجْعَلُونَ لِلَّهِ ٱلْبَنَٰتِ سُبْحَٰنَهُۥ ۙ وَلَهُم مَّا يَشْتَهُونَ﴿٥٧﴾

And [thus, too,] they ascribe daughters unto God, who is limitless in His glory63 - whereas for themselves [they would choose, if they could, only] what they desire:64

(അങ്ങനെ തന്നെയാണ്) അവർ സർവശുദ്ധനായ ദൈവത്തിന് പുത്രിമാരുണ്ടെന്ന് ആരോപിക്കുന്നത്. എന്നാൽ (അവർക്ക് സാധിക്കുമെങ്കിൽ) അവർ സ്വയം അവർക്കിഷ്ടപ്പെട്ടത് തെരഞ്ഞെടുക്കുന്നു.

16:58

وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّۭا وَهُوَ كَظِيمٌۭ﴿٥٨﴾

for, whenever any of them is given the glad tiding of [the birth of] a girl, his face darkens, and he is filled with suppressed anger,

പെൺകുട്ടിയുടെ (ജനനത്തിന്റെ) സുവാർത്ത ലഭിക്കുമ്പോൾ കടിച്ചിറക്കിയ കോപത്താൽ അവരുടെ മുഖം കറുക്കുന്നു.

16:59

يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ﴿٥٩﴾

avoiding all people because of the [alleged] evil of the glad tiding which he has received, [and debating within himself:] Shall he keep this [child] despite the contempt [which he feels for it] - or shall he bury it in the dust? Old, evil indeed is whatever they decide!66

ഈ (ആരോപിക്കപ്പെട്ട) ദൗർഭാഗ്യത്തിന്റെ സന്തോഷവാർത്ത സൃഷ്ടിച്ച നാണക്കേടു മൂലം അവൻ ആളുകളിൽ നിന്ന് ഒളിച്ചുനടക്കുന്നു. (അവൻ സ്വയം ചോദിക്കുന്നു) വെറുപ്പോടെയാണെങ്കിലും ഈ സന്താനത്തെ ഞാൻ നിലനിർത്തണമോ, അതോ മണ്ണിൽ കുഴിച്ചുമൂടണോ? അവരെന്ത് തീരുമാനിച്ചാലും ഫലം നീചം തന്നെ!

16:60

لِلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ مَثَلُ ٱلسَّوْءِ ۖ وَلِلَّهِ ٱلْمَثَلُ ٱلْأَعْلَىٰ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٦٠﴾

[Thus it is that] the attribute of evil applies to all who do not believe in the life to come67 - whereas unto God applies the attribute of all that is most sublime: for He alone is almighty, truly wise!

(അങ്ങനെയാണ്) തിന്മയുടെ വിശേഷണങ്ങൾ പരലോകജീവിതത്തിൽ വിശ്വസിക്കാത്ത എല്ലാവരിലേക്കും കൂട്ടിച്ചേർക്കപ്പെട്ടത്. എന്നാൽ അത്യുന്നതങ്ങളായ ഗുണങ്ങളത്രയും ദൈവത്തിനുള്ളതാകുന്നു. സർവശക്തനും യുക്തിമാനുമാണവൻ!

16:61

وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍۢ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍۢ مُّسَمًّۭى ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَـْٔخِرُونَ سَاعَةًۭ ۖ وَلَا يَسْتَقْدِمُونَ﴿٦١﴾

Now if God were to take men [immediately] to task for all the evil that they do [on earth], He would not leave a single living creature upon its face. However, He grants them respite until a term set [by Him]:68 but when the end of their term approaches, they can neither delay it by a single moment, nor can they hasten it.69

ജനങ്ങളെ അവരുടെ അക്രമങ്ങളുടെ പേരിൽ (ഭൂമിയിൽ വെച്ച്) ദൈവം ഉടനടി പിടികൂടുകയായിരുന്നെങ്കിൽ ഭൂമുഖത്ത് ഒരു ജീവിയും ബാക്കിയുണ്ടാവുമായിരുന്നില്ല. എന്നാൽ അവനുദ്ദേശിച്ച ഒരു സമയം വരെ അവർക്ക് ദൈവം ഇളവ് നൽകിയിരിക്കുന്നു. എന്നാൽ അവരുടെ അവസാനം ഒരൊറ്റ നിമിഷം പോലും വൈകിക്കാനോ നേരത്തെയാക്കാനോ അവർക്ക് സാധിക്കില്ല

16:62

وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ ٱلْكَذِبَ أَنَّ لَهُمُ ٱلْحُسْنَىٰ ۖ لَا جَرَمَ أَنَّ لَهُمُ ٱلنَّارَ وَأَنَّهُم مُّفْرَطُونَ﴿٦٢﴾

As it is, they ascribe to God something that they [themselves] dislike70 - and [all the while] their tongues utter the lie that [by doing so] they earn supreme merit!71 Truly, they earn but the fire, and will be left out [of God's grace]!72

അവർ (സ്വയം) വെറുക്കുന്ന കാര്യങ്ങൾ അവർ ദൈവത്തിനുള്ളതായി സങ്കൽപിക്കുന്നു- എന്നിട്ടും തങ്ങൾ മഹത്തരമായ ഏതോ കാര്യം ചെയ്തെന്ന നുണയാണ് അവരുടെ നാവുകൾ (എല്ലാ നേരവും) ഉരുവിട്ടുകൊണ്ടിരിക്കുന്നത്! തീർച്ചയായും, അവർ സമ്പാദിക്കുന്നത് ആളിക്കത്തുന്ന അഗ്നി മാത്രമാണ്. അവർ (ദൈവത്തിന്റെ അനുഗ്രഹത്തിൽ നിന്ന്) മാറ്റിനിർത്തപ്പെടും!

16:63

تَٱللَّهِ لَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍۢ مِّن قَبْلِكَ فَزَيَّنَ لَهُمُ ٱلشَّيْطَٰنُ أَعْمَٰلَهُمْ فَهُوَ وَلِيُّهُمُ ٱلْيَوْمَ وَلَهُمْ عَذَابٌ أَلِيمٌۭ﴿٦٣﴾

By God, [O Prophet,] even before thy time have We sent apostles unto [various] communities: but [those who were bent on denying the truth have always refused to listen to Our messages because] Satan has made all their own doings seem goodly to them: and he is [as] close to them today73 [as he was to the sinners of yore]; hence, grievous suffering awaits them.

ദൈവത്താണ സത്യം, (ഓ പ്രവാചകരേ) നിനക്ക് മുൻപും നാം ദൈവദൂതരെ (വിവിധ) സമുദായങ്ങളിലേക്ക് അയച്ചിട്ടുണ്ട്: പക്ഷെ അവർ ചെയ്യുന്നതൊക്കെയും നല്ലതാണെന്ന തോന്നൽ പിശാച് അവരിൽ ഉണ്ടാക്കി (അതുമൂലം സത്യനിഷേധത്തിൽ ഉറച്ചു നിന്നവർ നമ്മുടെ സന്ദേശങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കിയില്ല); (മുൻകാലങ്ങളിലെ പാപികൾ അവനോടടുത്തതു പോലെ) അവർ ഇന്ന് അവനോടടുത്തിരിക്കുന്നു. ഇതുമൂലം കഠിനമായ ശിക്ഷ അവരെ കാത്തുനിൽക്കുന്നു.

16:64

وَمَآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُوا۟ فِيهِ ۙ وَهُدًۭى وَرَحْمَةًۭ لِّقَوْمٍۢ يُؤْمِنُونَ﴿٦٤﴾

And upon thee [too] have We bestowed from on high this divine writ for no other reason than that thou might make clear unto them all [questions of faith] on which they have come to hold divergent views, and [thus offer] guidance and grace unto people who will believe.

നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിട്ടുണ്ട്; അത് അവർ ഭിന്നാഭിപ്രായം വെച്ചുപുലർത്തുന്ന (മതപരമായ) കാര്യങ്ങളിൽ അവർക്ക് വ്യക്തത വരുത്തിക്കൊടുക്കാനല്ലാതെ മറ്റൊന്നിനുമല്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു സന്മാര്‍ഗദര്‍ശകവും കാരുണ്യവുമായിക്കൊണ്ടും.

16:65

وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ فِى ذَٰلِكَ لَءَايَةًۭ لِّقَوْمٍۢ يَسْمَعُونَ﴿٦٥﴾

AND GOD sends down water from the skies, giving life thereby to the earth after it had been lifeless:74 in this, behold, there is a message indeed for people who [are willing to] listen.

ദൈവം ആകാശത്തു നിന്ന് ജലമിറക്കുന്നു. നിര്‍ജീവമായിക്കിടന്നതിന്‌ അങ്ങനെ അവൻ ജീവൻ നൽകുന്നു. നോക്കുക, കേൾക്കുന്നവർക്ക് ഇതിൽ തീർച്ചയായും ഒരു ദൃഷ്ടാന്തമുണ്ട്.

16:66

وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةًۭ ۖ نُّسْقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيْنِ فَرْثٍۢ وَدَمٍۢ لَّبَنًا خَالِصًۭا سَآئِغًۭا لِّلشَّٰرِبِينَ﴿٦٦﴾

And, behold, in the cattle [too] there is indeed a lesson for you: We give you to drink of that [fluid] which is [secreted from] within their bellies between that which is to be eliminated [from the animal's body] and [its] life-blood: milk pure and pleasant to those who drink it.75

കാണുക, കന്നുകാലികളിലും നിങ്ങൾക്ക് ഒരു പാഠമുണ്ട്: അവയുടെ ഉദരങ്ങളിൽ നിന്ന്, ചാണകത്തിനും ചോരയ്ക്കുമിടയിൽ നിന്ന്, നിങ്ങൾക്ക് കുടിക്കാൻ (പാനീയം) നാം നൽകുന്നു; കുടിക്കുന്നവർക്ക് ആനന്ദം നൽകുന്ന ശുദ്ധമായ പാൽ.

16:67

وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلْأَعْنَٰبِ تَتَّخِذُونَ مِنْهُ سَكَرًۭا وَرِزْقًا حَسَنًا ۗ إِنَّ فِى ذَٰلِكَ لَءَايَةًۭ لِّقَوْمٍۢ يَعْقِلُونَ﴿٦٧﴾

And [We grant you nourishment] from the fruit of date-palms and vines: from it you derive intoxicants as well as wholesome sustenance - in this, behold, there is a message indeed for people who use their reason!76

ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും പഴങ്ങളിൽ നിന്ന് (നിങ്ങൾക്ക് നാം ഭോജ്യങ്ങൾ നൽകുന്നു.) ലഹരിപദാര്‍ത്ഥങ്ങളും പോഷകാഹാരവും നിങ്ങൾക്ക് അതിൽ നിന്ന് തയ്യാറാക്കാം; തീർച്ചയായും വിവേകമുള്ളവർക്ക് ഇതിലൊരു സന്ദേശമുണ്ട്.

16:68

وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًۭا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ﴿٦٨﴾

And [consider how] thy Sustainer has inspired the bee:77 "Prepare for thyself dwellings in mountains and in trees, and in what [men] may build [for thee by way of hives];

നിന്റെ രക്ഷിതാവ് തേനീച്ചക്ക് ബോധനം നൽകി. “മലകളിലും മരങ്ങളിലും (മനുഷ്യൻ) കെട്ടിയുയർത്തിയതിനു മുകളിലും നീ (തേനീച്ചക്കൂടുകളുടെ രൂപത്തിൽ) ഭവനങ്ങൾ പണിയുക.

16:69

ثُمَّ كُلِى مِن كُلِّ ٱلثَّمَرَٰتِ فَٱسْلُكِى سُبُلَ رَبِّكِ ذُلُلًۭا ۚ يَخْرُجُ مِنۢ بُطُونِهَا شَرَابٌۭ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌۭ لِّلنَّاسِ ۗ إِنَّ فِى ذَٰلِكَ لَءَايَةًۭ لِّقَوْمٍۢ يَتَفَكَّرُونَ﴿٦٩﴾

and then eat of all manner of fruit, and follow humbly the paths ordained for thee by thy Sustainer."78 [And lo!] there issues from within these [bees] a fluid of many hues, wherein there is health for man. In all this, behold, there is a message indeed for people who think!

എല്ലാവിധ പഴങ്ങളും ഭക്ഷിക്കുകയും നിന്റെ നാഥൻ നിനക്കു വേണ്ടി നിഷ്കർഷിച്ച വഴികളിലൂടെ വിനയത്തോടെ ചലിക്കുകയും ചെയ്യുക.” (നോക്കുക!) തേനീച്ചയിൽ നിന്ന് പല വർണങ്ങളിലുള്ള പാനീയം പുറത്തേക്ക് വരുന്നു. അതിൽ മനുഷ്യന് ആരോഗ്യമുണ്ട്. കാണുക, ഇതിലൊക്കെയും ചിന്തിക്കുന്ന മനുഷ്യർക്ക് തീർച്ചയായും ദൃഷ്ടാന്തമുണ്ട്!

16:70

وَٱللَّهُ خَلَقَكُمْ ثُمَّ يَتَوَفَّىٰكُمْ ۚ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَىْ لَا يَعْلَمَ بَعْدَ عِلْمٍۢ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌۭ قَدِيرٌۭ﴿٧٠﴾

AND GOD has created you, and in time will cause you to die; and many a one of you is reduced in old age to a most abject state, ceasing to know anything of what he once knew so well.79 Verily, God is all-knowing, infinite in His power!

ദൈവമാണ് നിങ്ങളെ സൃഷ്ടിച്ചത്; സമയക്രമത്തിൽ അവൻ നിങ്ങളെ മരിപ്പിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ വാർധക്യകാലത്ത് തീർത്തും നിസ്സഹായാവസ്ഥയിലാകുന്നു; നീ നന്നായി അറിഞ്ഞിരുന്ന പല കാര്യങ്ങളും അന്ന് നിനക്ക് അറിയാതാവും. തീർച്ചയായും, ദൈവം എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാണ്!

16:71

وَٱللَّهُ فَضَّلَ بَعْضَكُمْ عَلَىٰ بَعْضٍۢ فِى ٱلرِّزْقِ ۚ فَمَا ٱلَّذِينَ فُضِّلُوا۟ بِرَآدِّى رِزْقِهِمْ عَلَىٰ مَا مَلَكَتْ أَيْمَٰنُهُمْ فَهُمْ فِيهِ سَوَآءٌ ۚ أَفَبِنِعْمَةِ ٱللَّهِ يَجْحَدُونَ﴿٧١﴾

And on some of you God has bestowed more abundant means of sustenance than on others: and yet, they who are more abundantly favoured are [often] unwilling to share their sustenance with those whom their right hands possess, so that they [all] might be equal in this respect.80 Will they, then, God's blessings [thus] deny?

നിങ്ങളിൽ ചിലർക്ക് ദൈവം മറ്റുള്ളവരേക്കാൾ ഭക്ഷ്യവിഭവങ്ങളിൽ മികവ് നൽകി. എന്നാൽ കൂടുതലായി അനുഗ്രഹം ലഭിച്ചവർ (പലപ്പോഴും) തങ്ങളുടെ വലതുകൈ വെച്ചിരിക്കുന്നവരുമായി ഈ വിഭവങ്ങൾ പങ്കു വെക്കാൻ മടിക്കുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവരെല്ലാവരും സമന്മാരാകുമായിരുന്നു. ദൈവത്തിന്റെ അനുഗ്രഹങ്ങളെ അവർ (അങ്ങനെ) നിഷേധിക്കുമോ?

16:72

وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًۭا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةًۭ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ ۚ أَفَبِٱلْبَٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ﴿٧٢﴾

And God has given you mates of your own kinds81 and has given you, through your mates, children and children's children, and has provided for you sustenance out of the good things of life. Will men,82 then, [continue to] believe in things false and vain, and thus blaspheme against God's blessings? -

ദൈവം നിങ്ങൾക്ക് നിങ്ങളുടെ വർഗങ്ങളിൽ നിന്ന് തന്നെ ഇണകളെ നൽകുകയും അവരിലൂടെ നിങ്ങൾക്ക് സന്താനങ്ങളെയും പേരമക്കളെയും നൽകുകയും ചെയ്തിരിക്കുന്നു. വിശിഷ്ടമായ വസ്തുക്കളിൽ നിന്ന് അവൻ നിനക്ക് ഉത്തമഭോജ്യങ്ങള്‍ നൽകിയിരിക്കുന്നു. മനുഷ്യൻ ഇനിയും ദുഷിച്ചതും അനാവശ്യവുമായ കാര്യങ്ങളിൽ വിശ്വസിക്കുകയും ദൈവത്തിന്റെ അനുഗ്രഹങ്ങളെ നിന്ദിക്കുകയും ചെയ്യുമോ?

16:73

وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًۭا مِّنَ ٱلسَّمَٰوَٰتِ وَٱلْأَرْضِ شَيْـًۭٔا وَلَا يَسْتَطِيعُونَ﴿٧٣﴾

and will they [continue to] worship, instead of God, something that has it not within its power to provide for them any sustenance whatever from the heavens or the earth,83 and can do nothing at all?

അവൻ (ഇനിയും) ആകാശങ്ങളിൽ നിന്നോ ഭൂമിയിൽ നിന്നോ അവർക്ക് യാതൊരു വിഭവങ്ങളും നൽകാൻ കെൽപില്ലാത്തവരെ ദൈവത്തിന് പകരം ആരാധിക്കുമോ? അവർക്ക് ഒന്നും തന്നെ ചെയ്യാനുള്ള കെൽപില്ല.

16:74

فَلَا تَضْرِبُوا۟ لِلَّهِ ٱلْأَمْثَالَ ۚ إِنَّ ٱللَّهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴿٧٤﴾

Hence, do not coin any similitudes for God!84 Verily, God knows [all], whereas you have no [real] knowledge.

അതിനാൽ നിങ്ങൾ ദൈവത്തെ മറ്റൊന്നുമായും സാദൃശ്യപ്പെടുത്തരുത്! തീർച്ചയായും ദൈവം (എല്ലാം) അറിയുന്നവനാണ്. നിങ്ങൾക്കാകട്ടെ, (യാതൊരു) അറിവുമില്ല.

16:75

۞ ضَرَبَ ٱللَّهُ مَثَلًا عَبْدًۭا مَّمْلُوكًۭا لَّا يَقْدِرُ عَلَىٰ شَىْءٍۢ وَمَن رَّزَقْنَٰهُ مِنَّا رِزْقًا حَسَنًۭا فَهُوَ يُنفِقُ مِنْهُ سِرًّۭا وَجَهْرًا ۖ هَلْ يَسْتَوُۥنَ ۚ ٱلْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ﴿٧٥﴾

God propounds [to you] the parable of [two men -] a man enslaved, unable to do anything of his own accord, and a [free] man upon whom We have bestowed goodly sustenance [as a gift] from Ourselves, so that he can spend thereof [at will, both] secretly and openly. Can these [two] be deemed equal?85 All praise is due to God [alone]: but most of them do not understand it.

ദൈവം (രണ്ട് മനുഷ്യരുടെ) ഒരുദാഹരണം നിങ്ങൾക്ക് നൽകുന്നു. ഒരാൾ അടിമയാണ്. സ്വന്തം ഇഷ്ടപ്രകാരം യാതൊന്നും ചെയ്യാൻ കഴിവില്ലാത്തവൻ. മറ്റൊരാൾ നാം (സമ്മാനമായി) നൽകിയ ഉല്‍കൃഷ്ട വിഭവങ്ങൾ ആവോളം ആസ്വദിക്കുന്നവൻ. ഈ വിഭവങ്ങളിൽ നിന്ന് രഹസ്യമായും പരസ്യമായും അവൻ ചെലവഴിച്ചുകൊണ്ടിരിക്കുന്നു. ഇവർ രണ്ടു പേരും തുല്യരാണോ? സർവസ്തുതിയും ദൈവത്തിന് (മാത്രം) ആണ്. എന്നാൽ മിക്കവരും അത് മനസ്സിലാക്കുന്നില്ല.

16:76

وَضَرَبَ ٱللَّهُ مَثَلًۭا رَّجُلَيْنِ أَحَدُهُمَآ أَبْكَمُ لَا يَقْدِرُ عَلَىٰ شَىْءٍۢ وَهُوَ كَلٌّ عَلَىٰ مَوْلَىٰهُ أَيْنَمَا يُوَجِّههُّ لَا يَأْتِ بِخَيْرٍ ۖ هَلْ يَسْتَوِى هُوَ وَمَن يَأْمُرُ بِٱلْعَدْلِ ۙ وَهُوَ عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٧٦﴾

And God propounds [to you] the parable of two [other] men - one of them dumb,86 unable to do anything of his own accord, and a sheer burden on his master: to whichever task the latter directs him,87 he accomplishes no good. Can such a one be considered the equal of [a wise man] who enjoins the doing of what is right and himself follows a straight way?88

ദൈവം (വേറെയും) രണ്ട് മനുഷ്യരുടെ ഉദാഹരണം നിങ്ങൾക്ക് നൽകുന്നു. ഒരാൾ ഊമയാണ്. സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്തവൻ. അവൻ തന്റെ യജമാനനു മേൽ ഒരു ഭാരമാണ്. അവനു ഏതു ജോലി നൽകിയാലും അത് നന്നായി നിർവഹിക്കാൻ അവനു കെൽപില്ല. ഇങ്ങനെയുള്ള ഒരുവൻ നന്മ ചെയ്യാൻ കൽപ്പിക്കുകയും സ്വയം നേരായ പാത പിന്തുടരുകയും ചെയ്യുന്ന ഒരു (ജ്ഞാനിയായ) മനുഷ്യന് സമമാണോ?

16:77

وَلِلَّهِ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَمَآ أَمْرُ ٱلسَّاعَةِ إِلَّا كَلَمْحِ ٱلْبَصَرِ أَوْ هُوَ أَقْرَبُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٧٧﴾

And89, God's [alone] is the knowledge of the hidden reality of the heavens and the earth.90 And so, the advent of the Last Hour will but manifest itself [in a single moment,] like the twinkling of an eye, or closer still:91 for, behold, God has the power to will anything.

അതോടൊപ്പം ആകാശങ്ങളിലെയും ഭൂമിയിലെയും മറഞ്ഞുകിടക്കുന്ന യാഥാര്‍ഥ്യങ്ങളുടെ ജ്ഞാനം അറിയുന്നവൻ ദൈവം മാത്രം അതുകൊണ്ട് കണ്ണടച്ചുമിഴിക്കുന്ന നേരം കൊണ്ടോ അതിലും വേഗത്തിലോ അന്ത്യനിമിഷം വന്നെത്താം. കാരണം, അറിയുക! ദൈവം എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രാപ്തിയുള്ളവനാണ്.

16:78

وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمْ لَا تَعْلَمُونَ شَيْـًۭٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ﴿٧٨﴾

And God has brought you forth from your mothers' wombs knowing nothing - but He has endowed you with hearing, and sight, and minds, so that you might have cause to be grateful.

ഒന്നുമറിയാത്തവരായാണ് നിങ്ങളെ ദൈവം നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിൽ നിന്ന് പുറത്തുകൊണ്ടുവന്നത്- എന്നാൽ നിങ്ങൾക്ക് അവൻ കേൾവിയും കാഴ്ചയും മനസ്സുകളും നൽകി; നിങ്ങൾ നന്ദിയുള്ളവരാകാൻ.

16:79

أَلَمْ يَرَوْا۟ إِلَى ٱلطَّيْرِ مُسَخَّرَٰتٍۢ فِى جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلَّا ٱللَّهُ ۗ إِنَّ فِى ذَٰلِكَ لَءَايَٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٧٩﴾

Have, then, they [who deny the truth] never considered the birds, enabled [by God] to fly in mid-air,92 with none but God holding them aloft? In this, behold, there are messages indeed for people who will believe!

അപ്പോൾ അവർ (സത്യം നിഷേധിക്കുന്നവർ) പറവകളെ കണ്ടിട്ടില്ലേ? ഒന്നും താങ്ങിനിർത്താനില്ലാതെ വിണ്ണിലൂടെ (ദൈവം) അവരെ പറത്തുന്നു. കാണുക, തീർച്ചയായും വിശ്വസിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തങ്ങളുണ്ട്!

16:80

وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًۭا وَجَعَلَ لَكُم مِّن جُلُودِ ٱلْأَنْعَٰمِ بُيُوتًۭا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَآ أَثَٰثًۭا وَمَتَٰعًا إِلَىٰ حِينٍۢ﴿٨٠﴾

And God has given you [the ability to build] your houses as places of rest, and has endowed you with [the skill to make] dwellings out of the skins of animals93 - easy for you to handle when you travel and when you camp - and [to make] furnishings and goods for temporary use of their [rough] wool and their soft, furry wool94 and their hair.

സഞ്ചാരവേളയിലും സ്ഥിരവാസവേളയിലും അനായാസമായുണ്ടാക്കാനുള്ള സൗകര്യത്തിനായി മൃഗങ്ങളിൽ നിന്നുള്ള തുകലുകളിൽ നിന്ന് ഭവനങ്ങൾ നിർമ്മിക്കാനുള്ള പ്രാപ്തി നൽകി. താത്കാലികമായി ഉപയോഗിക്കാൻ വീട്ടുപകരണങ്ങളും വസ്തുക്കളുമുണ്ടാക്കാൻ (പരുപരുത്തതും) മൃദുവായതും (ആയ) രോമങ്ങളും മുടിയും നൽകി.

16:81

وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَٰلًۭا وَجَعَلَ لَكُم مِّنَ ٱلْجِبَالِ أَكْنَٰنًۭا وَجَعَلَ لَكُمْ سَرَٰبِيلَ تَقِيكُمُ ٱلْحَرَّ وَسَرَٰبِيلَ تَقِيكُم بَأْسَكُمْ ۚ كَذَٰلِكَ يُتِمُّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ﴿٨١﴾

And among the many objects of His creation,95 God has appointed for you [various] means of protection:96 thus, He has given you in the mountains places of shelter, and has endowed you with [the ability to make] garments to protect you from heat [and cold],97 as well as such garments as might protect you from your [mutual] violence.98 In this way does He bestow the full measure of His blessings on you, so that you might surrender yourselves unto Him.

അവൻ സൃഷ്ടിച്ച അനേകം വസ്തുക്കളാൽ സൃഷ്ടികളിൽ നിന്ന് ദൈവം നിങ്ങളുടെ (വിവിധ തരം) സംരക്ഷണത്തിനുള്ള മാർഗങ്ങളുണ്ടാക്കി. അങ്ങനെ അവൻ പർവതങ്ങളിൽ നിങ്ങൾക്ക് അഭയസ്ഥാനങ്ങളൊരുക്കുകയും ചൂടിൽ നിന്നും (തണുപ്പിൽ നിന്നും) രക്ഷപ്പെടാൻ വസ്ത്രങ്ങൾ (ഉണ്ടാക്കാനുള്ള കഴിവ്) നൽകുകയും ചെയ്തു. അതോടൊപ്പം യുദ്ധവേളയില്‍ നിങ്ങൾക്ക് സംരക്ഷണമേകുന്ന വസ്ത്രങ്ങളും. ഇങ്ങനെയാണ് നിന്റെ നാഥൻ അവന്റെ മുഴുവൻ അനുഗ്രഹങ്ങളും നിങ്ങളുടെ മേൽ വർഷിക്കുന്നത്; നിങ്ങൾ അവനു കീഴ്പ്പെടാൻ വേണ്ടി.

16:82

فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْكَ ٱلْبَلَٰغُ ٱلْمُبِينُ﴿٨٢﴾

BUT IF they turn away [from thee, O Prophet, remember that] thy only duty is a clear delivery of the message [entrusted to thee].

എന്നാൽ അവർ നിന്നിൽ നിന്ന് മുഖം തിരിച്ചാൽ (ഓർക്കുക, പ്രവാചകാ,) നിന്റെ ദൗത്യം (നിനക്ക് നൽകപ്പെട്ട) സന്ദേശം എത്തിച്ചു കൊടുക്കൽ മാത്രമാണ്.

16:83

يَعْرِفُونَ نِعْمَتَ ٱللَّهِ ثُمَّ يُنكِرُونَهَا وَأَكْثَرُهُمُ ٱلْكَٰفِرُونَ﴿٨٣﴾

They [who turn away from it] are fully aware of God's blessings, but none the less they refuse to acknowledge them [as such], since most of them are given to denying the truth.99

മുഖം തിരിക്കുന്നവർ) ദൈവത്തിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് പൂർണബോധവാന്മാരാണ്. എന്നാൽ അവ (അതു പോലെ) സ്വീകരിക്കാൻ അവർ വിസമ്മതിക്കുന്നു; സത്യം നിഷേധിക്കുന്നവരാണവർ.

16:84

وَيَوْمَ نَبْعَثُ مِن كُلِّ أُمَّةٍۢ شَهِيدًۭا ثُمَّ لَا يُؤْذَنُ لِلَّذِينَ كَفَرُوا۟ وَلَا هُمْ يُسْتَعْتَبُونَ﴿٨٤﴾

But one Day We shall raise up a witness out of every community,100 whereupon they who were bent on denying the truth will not be allowed to plead [ignorance],101 and neither will they be allowed to make amends.

എന്നാൽ ഒരു നാൾ എല്ലാ സമുദായത്തിൽ നിന്നും ഒരു സാക്ഷിയെ നാം ഉയർത്തിക്കൊണ്ടുവരും. അന്ന് സത്യം നിഷേധിച്ചു കൊണ്ടേയിരിക്കുന്നവർക്ക് (അറിവില്ലായ്മ) നടിക്കാനാവില്ല. അവർക്ക് പ്രായശ്ചിത്തം ചെയ്യാനും സാധിക്കില്ല.

16:85

وَإِذَا رَءَا ٱلَّذِينَ ظَلَمُوا۟ ٱلْعَذَابَ فَلَا يُخَفَّفُ عَنْهُمْ وَلَا هُمْ يُنظَرُونَ﴿٨٥﴾

And when they who were bent on evildoing behold the suffering [that awaits them, they will realize that] it will not be lightened for them [by virtue of their pleading]; and neither will they be granted respite.

അക്രമം കാണിക്കാനുറച്ചവർ (തങ്ങളെ കാത്തിരിക്കുന്ന) ശിക്ഷ കണ്ടാൽ അതിലവർക്ക് (തങ്ങളുടെ യാചനകൾ കാരണം) ഒരിളവും ലഭിക്കുകയില്ല (എന്നവർ മനസ്സിലാക്കുന്നു). അവർക്ക് അതിൽ നിന്ന് അവധി ലഭിക്കുകയുമില്ല.

16:86

وَإِذَا رَءَا ٱلَّذِينَ أَشْرَكُوا۟ شُرَكَآءَهُمْ قَالُوا۟ رَبَّنَا هَٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدْعُوا۟ مِن دُونِكَ ۖ فَأَلْقَوْا۟ إِلَيْهِمُ ٱلْقَوْلَ إِنَّكُمْ لَكَٰذِبُونَ﴿٨٦﴾

(86) And when they who were wont to ascribe divinity to beings other than God behold [on Judgment Day] those beings to whom they were wont to ascribe a share in His divinity,102 they will exclaim: "O our Sustainer! These are the beings to whom we ascribed a share in Thy divinity, and whom we were wont to invoke instead of Thee!"103 - whereupon [those beings] will fling at them the retort: "Behold, you have indeed been lying [to yourselves]!"104

തങ്ങൾ ദൈവത്തിൽ പങ്കുചേർത്തവരെ (ഉയർത്തെഴുന്നേൽപിന്റെ നാളിൽ) കണ്ടുമുട്ടുമ്പോൾ അവർ വിളിച്ചുപറയും: “നാഥാ! ഇവരെയാണ് ഞങ്ങൾ നിന്നിൽ പങ്കു ചേർത്തത്! നിനക്കു പകരം ഇവരെയാണ് ഞങ്ങൾ വിളിച്ചു പ്രാര്‍ത്ഥിച്ചത്!” അപ്പോൾ (പങ്കു ചേർക്കപ്പെട്ടവർ) തിരിച്ചടിക്കും: “തീർച്ചയായും നിങ്ങൾ (നിങ്ങളോടു തന്നെ) കള്ളം പറയുകയായിരുന്നു!”

16:87

وَأَلْقَوْا۟ إِلَى ٱللَّهِ يَوْمَئِذٍ ٱلسَّلَمَ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ﴿٨٧﴾

And on that Day will they [who had thus been sinning, belatedly] proffer their surrender to God; and all their false imagery will have forsaken them.

അങ്ങനെ അന്നത്തെ നാളിൽ (തെറ്റുകാരായ) അവർ (ഏറെ വൈകി) ദൈവത്തിനു മുന്നിൽ കീഴ്പ്പെടും; അവർ കാപട്യത്തോടെ കെട്ടിച്ചമച്ചതെല്ലാം അവരെ കൈയൊഴിയും.

16:88

ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ زِدْنَٰهُمْ عَذَابًۭا فَوْقَ ٱلْعَذَابِ بِمَا كَانُوا۟ يُفْسِدُونَ﴿٨٨﴾

Upon all who were bent on denying the truth and who turned others away from the path of God will We heap suffering upon suffering in return for all the corruption that they wrought:

സത്യം നിഷേധത്തിൽ ഉറച്ചുനിൽക്കുകയും മറ്റുള്ളവരെ ദൈവത്തിന്റെ പാതയിൽ നിന്ന് തടയുകയും ചെയ്തവർക്ക് മുകളിൽ അവരുടെ ദുർനടപടികൾക്ക് പകരമായി ശിക്ഷക്ക് മുകളിൽ ശിക്ഷ നാം വർഷിക്കും.

16:89

وَيَوْمَ نَبْعَثُ فِى كُلِّ أُمَّةٍۢ شَهِيدًا عَلَيْهِم مِّنْ أَنفُسِهِمْ ۖ وَجِئْنَا بِكَ شَهِيدًا عَلَىٰ هَٰٓؤُلَآءِ ۚ وَنَزَّلْنَا عَلَيْكَ ٱلْكِتَٰبَ تِبْيَٰنًۭا لِّكُلِّ شَىْءٍۢ وَهُدًۭى وَرَحْمَةًۭ وَبُشْرَىٰ لِلْمُسْلِمِينَ﴿٨٩﴾

for one Day We shall raise up within every community a witness against them from among themselves.105 And thee [too, O Prophet,] have We brought forth to bear witness regarding those [whom thy message may have reached],106 inasmuch as We have bestowed from on high upon thee, step by step, this divine writ, to make everything clear,107 and to provide guidance and grace and a glad tiding unto all who have surrendered themselves to God.

കാരണം ഒരു ദിവസം എല്ലാ സമുദായത്തിൽ നിന്നും അവർക്കെതിരെ സാക്ഷി പറയാൻ അവർക്കിടയിൽ നിന്ന് ഒരുവനെ നാം ഉയർത്തിക്കൊണ്ടുവരും. (സന്ദേശം ശ്രവിച്ചിട്ടുള്ള) അവരെക്കുറിച്ച് സാക്ഷി പറയാൻ നിന്നെ (മുഹമ്മദിനെയും) നാം കൊണ്ടുവരും. നിനക്ക് നാം പടിപടിയായി ഈ വേദപുസ്തകം ഇറക്കിത്തന്നു. അതിൽ എല്ലാ കാര്യങ്ങൾക്കുമുള്ള വിശദീകരണമുണ്ട്; ദൈവത്തിന് കീഴ്പ്പെട്ടവർക്ക് ദിശയും കാരുണ്യവും സന്തോഷവാർത്തയും അതിലുണ്ട്.

16:90

۞ إِنَّ ٱللَّهَ يَأْمُرُ بِٱلْعَدْلِ وَٱلْإِحْسَٰنِ وَإِيتَآئِ ذِى ٱلْقُرْبَىٰ وَيَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ وَٱلْبَغْىِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴿٩٠﴾

BEHOLD, God enjoins justice, and the doing of good, and generosity towards [one's] fellow- men;108 and He forbids all that is shameful and all that runs counter to reason,109 as well as envy; [and] He exhorts you [repeatedly] so that you might bear [all this] in mind.

അറിയുക! ദൈവം നീതിയും സൽക്കർമങ്ങളും സഹജീവികളോടുള്ള ഉദാരതയും നിഷ്കർഷിക്കുന്നു. ലജ്ജാവഹവും യുക്തിക്ക് നിരക്കാത്തതുമായ എല്ലാ കാര്യങ്ങളും അവൻ വിലക്കുകയും ചെയ്യുന്നു; അസൂയയും. നിങ്ങൾ (ഇതെല്ലാം) ഓർത്തിരിക്കാൻ വേണ്ടി അവൻ നിങ്ങളെ (വീണ്ടും വീണ്ടും) ഉപദേശിക്കുകയാണ്.

16:91

وَأَوْفُوا۟ بِعَهْدِ ٱللَّهِ إِذَا عَٰهَدتُّمْ وَلَا تَنقُضُوا۟ ٱلْأَيْمَٰنَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ ٱللَّهَ عَلَيْكُمْ كَفِيلًا ۚ إِنَّ ٱللَّهَ يَعْلَمُ مَا تَفْعَلُونَ﴿٩١﴾

And be true to your bond with God whenever you bind yourselves by a pledge,110 and do not break [your] oaths after having [freely] confirmed them111 and having called upon God to be witness to your good faith:112 behold, God knows all that you do.

നിങ്ങൾ പ്രതിജ്ഞയിലൂടെ സ്വയം ബന്ധിച്ചാൽ ദൈവത്തോടുള്ള ആ ബന്ധം പാലിക്കുക. ഉറപ്പു നൽകുകയും നിങ്ങളുടെ സദുദ്ദേശ്യം വെളിവാക്കാൻ ദൈവത്തെ സാക്ഷിയാക്കുകയും ചെയ്ത ശേഷം (നിങ്ങളുടെ) പ്രതിജ്ഞകൾ ലംഘിക്കാതിരിക്കുക. അറിയുക, ദൈവം നിങ്ങൾ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു.

16:92

وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَٰثًۭا تَتَّخِذُونَ أَيْمَٰنَكُمْ دَخَلًۢا بَيْنَكُمْ أَن تَكُونَ أُمَّةٌ هِىَ أَرْبَىٰ مِنْ أُمَّةٍ ۚ إِنَّمَا يَبْلُوكُمُ ٱللَّهُ بِهِۦ ۚ وَلَيُبَيِّنَنَّ لَكُمْ يَوْمَ ٱلْقِيَٰمَةِ مَا كُنتُمْ فِيهِ تَخْتَلِفُونَ﴿٩٢﴾

Hence, be not like her who breaks and completely untwists the yarn which she [herself] has spun and made strong - [be not like this by] using your oaths as a means of deceiving one another,113 simply because some of you may be more powerful than others.114 By all this, God but puts you to a test - and [He does it] so that on Resurrection Day He might make clear unto you all that on which you were wont to differ.115

താൻ നെയ്തു ഭദ്രമാക്കിയ നൂലിനെ പിരിച്ചുകളഞ്ഞതിനു ശേഷം പൊട്ടിച്ചുകളഞ്ഞവളെ പോലെയാവരുത്. നിങ്ങളുടെ പ്രതിജ്ഞകൾ മറ്റുള്ളവരെ വഞ്ചിക്കാനുള്ള ഉപാധികളായി മാറ്റരുത്; നിങ്ങളിൽ ചിലർ മറ്റുള്ളവരേക്കാൾ ശക്തരാണെന്ന കാരണം കൊണ്ട്. ഇതിലൂടെ ദൈവം നിങ്ങളെ പരീക്ഷിക്കുക മാത്രമാണ്- നിങ്ങൾ ഭിന്നിച്ചിരുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഉയർത്തെഴുന്നേൽപിന്റെ നാളിൽ വ്യക്തമാക്കിത്തരാൻ (വേണ്ടിയാണത്).

16:93

وَلَوْ شَآءَ ٱللَّهُ لَجَعَلَكُمْ أُمَّةًۭ وَٰحِدَةًۭ وَلَٰكِن يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَلَتُسْـَٔلُنَّ عَمَّا كُنتُمْ تَعْمَلُونَ﴿٩٣﴾

For, had God so willed, He could surely have made you all one single community;116 however, He lets go astray him that wills [to go astray], and guides aright him that wills [to be guided];117 and you will surely be called to account for all that you ever did!118

ദൈവം ഇച്ഛിച്ചിരുന്നെങ്കിൽ നിങ്ങളെല്ലാവരെയും അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാൽ (വഴി പിഴക്കാൻ) ഉദ്ദേശിക്കുന്നവരെ അവൻ വഴി പിഴപ്പിക്കുകയും (നേർവഴി സ്വീകരിക്കാൻ) ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യുന്നു. തീർച്ചയായും നിങ്ങൾ പ്രവർത്തിച്ചതിനൊക്കെ നിങ്ങൾ കണക്കു പറയേണ്ടി വരും!

16:94

وَلَا تَتَّخِذُوٓا۟ أَيْمَٰنَكُمْ دَخَلًۢا بَيْنَكُمْ فَتَزِلَّ قَدَمٌۢ بَعْدَ ثُبُوتِهَا وَتَذُوقُوا۟ ٱلسُّوٓءَ بِمَا صَدَدتُّمْ عَن سَبِيلِ ٱللَّهِ ۖ وَلَكُمْ عَذَابٌ عَظِيمٌۭ﴿٩٤﴾

And do not use your oaths as a means of deceiving one another - or else [your] foot will slip after having been firm,119 and then you will have to taste the evil [consequences]120 of your having turned away from the path of God, with tremendous suffering awaiting you [in the life to come].

നിങ്ങളുടെ പ്രതിജ്ഞകളെ പരസ്പരം വഞ്ചിക്കാനുള്ള മാർഗമാക്കി മാറ്റരുത്- ഇല്ലെങ്കിൽ ഉറച്ചു നിന്നിരുന്ന (നിങ്ങളുടെ) കാൽ ഇടറിപ്പോകും. ദൈവത്തിന്റെ പാതയിൽ നിന്ന് പിന്തിരിഞ്ഞതിന്റെ (ദുരിതം) നിങ്ങൾ അനുഭവിക്കേണ്ടി വരും. (പരലോകത്ത്) കഠിനമായ ശിക്ഷ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

16:95

وَلَا تَشْتَرُوا۟ بِعَهْدِ ٱللَّهِ ثَمَنًۭا قَلِيلًا ۚ إِنَّمَا عِندَ ٱللَّهِ هُوَ خَيْرٌۭ لَّكُمْ إِن كُنتُمْ تَعْلَمُونَ﴿٩٥﴾

Hence, do not barter away your bond with God for a trifling gain! Verily, that which is with God is by far the best for you, if you but knew it:

അതിനാൽ തുച്ഛലാഭത്തിനു വേണ്ടി ദൈവവുമായുള്ള ബന്ധത്തെ നിങ്ങൾ വിറ്റുകളയരുത്! തീർച്ചയായും ദൈവത്തിന്റെ അടുക്കൽ ഉള്ളതു തന്നെയാണ് നിങ്ങൾക്കേറ്റവും മികച്ചത്; അതിനെക്കുറിച്ച് നിങ്ങൾക്കറിയാമായിരുന്നുവെങ്കിൽ.

16:96

مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ ٱللَّهِ بَاقٍۢ ۗ وَلَنَجْزِيَنَّ ٱلَّذِينَ صَبَرُوٓا۟ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ﴿٩٦﴾

all that is with you is bound to come to an end, whereas that which is with God is everlasting. And most certainly shall We grant unto those who are patient in adversity their reward in accordance with the best that they ever did.

നിങ്ങളുടെ പക്കൽ ഉള്ളതെല്ലാം ഒരുനാൾ അവസാനിക്കും, എന്നാൽ ദൈവത്തിന്റെ പക്കൽ ഉള്ളത് എല്ലാ കാലവും നിലനിൽക്കുന്നതാണ്. തീർച്ചയായും പരീക്ഷണ ഘട്ടങ്ങളിൽ ക്ഷമ കൈകൊണ്ടവർക്ക് പ്രതിഫലമുണ്ട്; അവരുടെ ഏറ്റം ശ്രേഷ്ഠമായ കര്‍മങ്ങള്‍ക്കൊത്തവണ്ണം പ്രതിഫലം നല്‍കുന്നതാകുന്നു.

16:97

مَنْ عَمِلَ صَٰلِحًۭا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌۭ فَلَنُحْيِيَنَّهُۥ حَيَوٰةًۭ طَيِّبَةًۭ ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ﴿٩٧﴾

As for anyone - be it man or woman - who does righteous deeds, and is a believer withal - him shall We most certainly cause to live a good life121 and most certainly shall We grant unto such as these their reward in accordance with the best that they ever did.

സ്ത്രീയോ പുരുഷനോ ആവട്ടെ, സത്യവിശ്വാസിയായിക്കൊണ്ട് സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് (ഈ ലോകത്ത്) ഉത്തമ ജീവിതം പ്രദാനംചെയ്യുന്നു. അവരുടെ ഏറ്റം ശ്രേഷ്ഠമായ കര്‍മങ്ങൾക്കനുസൃതമായി അവർക്ക് നാം പ്രതിഫലം നല്‍കുകയും ചെയ്യും.

16:98

فَإِذَا قَرَأْتَ ٱلْقُرْءَانَ فَٱسْتَعِذْ بِٱللَّهِ مِنَ ٱلشَّيْطَٰنِ ٱلرَّجِيمِ﴿٩٨﴾

NOW whenever thou happen to read this Qur'an, seek refuge with God from Satan, the accursed.122

നീ എപ്പോൾ ഖുർആൻ പാരായണം ചെയ്യുമ്പോഴും ശപിക്കപ്പെട്ട പിശാചിൽ നിന്ന് ദൈവത്തോട് രക്ഷ തേടുക.

16:99

إِنَّهُۥ لَيْسَ لَهُۥ سُلْطَٰنٌ عَلَى ٱلَّذِينَ ءَامَنُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴿٩٩﴾

Behold, he has no power over those who have attained to faith and in their Sustainer place their trust:

ഓർക്കുക, വിശ്വാസമാർജിക്കുകയും തങ്ങളുടെ നാഥനിൽ വിശ്വാസമർപ്പിക്കുകയും ചെയ്തവർക്ക് മേൽ അവന് യാതൊരു സ്വാധീനവുമില്ല.

16:100

إِنَّمَا سُلْطَٰنُهُۥ عَلَى ٱلَّذِينَ يَتَوَلَّوْنَهُۥ وَٱلَّذِينَ هُم بِهِۦ مُشْرِكُونَ﴿١٠٠﴾

he has power only over those who are willing to follow him,123 and who [thus] ascribe to him a share in God's divinity.124

അവന്റെ സ്വാധീനത്തിൽ പെട്ട്; ദൈവത്തിൽ പങ്ക് ചേർക്കുന്നവരുടെ മേലും.

16:101

وَإِذَا بَدَّلْنَآ ءَايَةًۭ مَّكَانَ ءَايَةٍۢ ۙ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوٓا۟ إِنَّمَآ أَنتَ مُفْتَرٍۭ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ﴿١٠١﴾

And now that We replace one message by another125 - since God is fully aware of what He bestows from on high, step by step126 - they [who deny the truth] are wont to say, "Thou but inventest it!" Nay, but most of them do not understand it!127

നാം ഒരു വചനത്തിന് പകരമായി മറ്റൊരു വചനം അവതരിപ്പിക്കുമ്പോൾ- പടിപടിയായി താൻ വെളിപ്പെടുത്തുന്നതെന്താണെന്ന് ദൈവത്തിന് നന്നായറിയാം- അവർ (സത്യം നിഷേധിക്കുന്നവർ) വാദിക്കും: “ഇത് നീ കെട്ടിച്ചമച്ചുണ്ടാകുന്നതു മാത്രമാണ്!” എന്നാൽ യാഥാര്‍ത്ഥ്യം അതല്ല. എന്നാൽ അവരധികപേരും അത് മനസ്സിലാക്കുന്നില്ല!

16:102

قُلْ نَزَّلَهُۥ رُوحُ ٱلْقُدُسِ مِن رَّبِّكَ بِٱلْحَقِّ لِيُثَبِّتَ ٱلَّذِينَ ءَامَنُوا۟ وَهُدًۭى وَبُشْرَىٰ لِلْمُسْلِمِينَ﴿١٠٢﴾

Say: "Holy inspiration128 has brought it down from thy Sustainer by stages, setting forth the truth, so that it might give firmness unto those who have attained to faith, and provide guidance and a glad tiding unto all who have surrendered themselves to God."

പറയുക: “അത് ദിവ്യജ്ഞാനത്താൽ നിന്റെ നാഥനിൽ നിന്ന് പടിപടിയായി ഇറക്കപ്പെട്ടതാണ്, സത്യം വെളിവാക്കുന്നതിനു വേണ്ടി. അതിലൂടെ സത്യവിശ്വാസത്തിൽ എത്തിച്ചേർന്നവരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ദൈവത്തിന് കീഴ്പ്പെട്ടവർക്ക് വഴികാണിക്കുകയും ശുഭവാർത്ത നൽകുകയും ചെയ്യുന്നതിനു വേണ്ടി”

16:103

وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُۥ بَشَرٌۭ ۗ لِّسَانُ ٱلَّذِى يُلْحِدُونَ إِلَيْهِ أَعْجَمِىٌّۭ وَهَٰذَا لِسَانٌ عَرَبِىٌّۭ مُّبِينٌ﴿١٠٣﴾

And, indeed, full well do We know that they say, "It is but a human being that imparts [all] this to him!"129 - [notwithstanding that] the tongue of him to whom they so maliciously point is wholly outlandish,130 whereas this is Arabic speech, clear [in itself] and clearly showing the truth [of its source].131

തീർച്ചയായും, “ഒരു മനുഷ്യനാണ് അവനിതൊക്കെയും പറഞ്ഞുകൊടുക്കുന്നത്!” എന്ന് അവർ പറയുന്നതിനെക്കുറിച്ച് നമുക്ക് നന്നായറിയാം. എന്നാൽ ഇവർ ദുരുദ്ദേശ്യത്തോടെ ചൂണ്ടിക്കാണിക്കുന്നവൻ പരദേശിയാണ്; എന്നാല്‍, അവര്‍ ചൂണ്ടിക്കാണിക്കുന്ന മനുഷ്യന്റെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ, സ്പഷ്ടമായ അറബിഭാഷയും.

16:104

إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَٰتِ ٱللَّهِ لَا يَهْدِيهِمُ ٱللَّهُ وَلَهُمْ عَذَابٌ أَلِيمٌ﴿١٠٤﴾

Verily, as for those who will not believe in God's messages, God does not guide them aright; and grievous suffering will be their lot [in the life to come].

തീർച്ചയായും ദൈവത്തിന്റെ സന്ദേശങ്ങളിൽ വിശ്വസിക്കാത്തവരെ അവൻ നേർവഴിയിലാക്കുന്നില്ല. (വരാനിരിക്കുന്ന ലോകത്ത്) നോവേറിയ ശിക്ഷയായിരിക്കും അവരുടെ വിധി.

16:105

إِنَّمَا يَفْتَرِى ٱلْكَذِبَ ٱلَّذِينَ لَا يُؤْمِنُونَ بِـَٔايَٰتِ ٱللَّهِ ۖ وَأُو۟لَٰٓئِكَ هُمُ ٱلْكَٰذِبُونَ﴿١٠٥﴾

It is but they who will not believe in God's messages that invent this falsehood;132 and it is they, they who are lying!

ദൈവത്തിന്റെ സന്ദേശങ്ങൾ തള്ളിക്കളയുന്നവരാണ് ഇത്തരം കള്ളം കെട്ടിച്ചമക്കുന്നത്; അവർ തന്നെയാണ് കള്ളം പറയുന്നവരും!

16:106

مَن كَفَرَ بِٱللَّهِ مِنۢ بَعْدِ إِيمَٰنِهِۦٓ إِلَّا مَنْ أُكْرِهَ وَقَلْبُهُۥ مُطْمَئِنٌّۢ بِٱلْإِيمَٰنِ وَلَٰكِن مَّن شَرَحَ بِٱلْكُفْرِ صَدْرًۭا فَعَلَيْهِمْ غَضَبٌۭ مِّنَ ٱللَّهِ وَلَهُمْ عَذَابٌ عَظِيمٌۭ﴿١٠٦﴾

As for anyone who denies God after having once attained to faith - and this, to be sure, does not apply to133 one who does it under duress, the while his heart remains true to his faith,134 but [only, to] him who willingly opens up his heart to a denial of the truth -: upon all such [falls] God's condemnation, and tremendous suffering awaits them:

സത്യം സ്വീകരിച്ചതിനു ശേഷം ദൈവത്തെ തള്ളിപ്പറയുന്നവർ- തീർച്ചയായും നിർബന്ധത്തിനു വഴങ്ങി അങ്ങനെ ചെയ്യുന്നവർ ഇതിൽ പെടില്ല; അവരുടെ ഹൃദയങ്ങളിൽ വിശ്വാസത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല - അറിഞ്ഞു കൊണ്ട് സത്യനിഷേധത്തിലേക്ക് തിരിയുന്നവരാണെങ്കിൽ അവർക്കു മേൽ ദൈവത്തിന്റെ ശാപമുണ്ട്; നോവേറിയ ശിക്ഷയാണ് അവരെ കാത്തിരിക്കുന്നത്.

16:107

ذَٰلِكَ بِأَنَّهُمُ ٱسْتَحَبُّوا۟ ٱلْحَيَوٰةَ ٱلدُّنْيَا عَلَى ٱلْءَاخِرَةِ وَأَنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ﴿١٠٧﴾

all this, because they hold this world's life in greater esteem than the life to come, and because God does not bestow His guidance upon people who deny the truth.

അവർ പരലോകത്തെ ജീവിതത്തേക്കാളേറെ ഐഹികജീവിതത്തിന് പ്രാധാന്യം നൽകുന്നു. സത്യനിഷേധികളായ ആളുകളെ ദൈവം നേർവഴിയിലാക്കുകയില്ല.

16:108

أُو۟لَٰٓئِكَ ٱلَّذِينَ طَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ وَسَمْعِهِمْ وَأَبْصَٰرِهِمْ ۖ وَأُو۟لَٰٓئِكَ هُمُ ٱلْغَٰفِلُونَ﴿١٠٨﴾

They whose hearts and whose hearing and whose sight God has sealed - it is they, they who are heedless!135

ദൈവം ഹൃദയങ്ങളും കേൾവിയും കാഴ്ച്ചയും അടച്ചു മുദ്രവെച്ചവരാണ് അശ്രദ്ധയിൽ കഴിയുന്നവർ!

16:109

لَا جَرَمَ أَنَّهُمْ فِى ٱلْءَاخِرَةِ هُمُ ٱلْخَٰسِرُونَ﴿١٠٩﴾

Truly it is they, they who in the life to come shall be the losers!

സംശയം വേണ്ട, ഇനി വരാൻ പോകുന്ന ലോകത്ത് അവരാണ് നഷ്ടം പറ്റിയവർ!

16:110

ثُمَّ إِنَّ رَبَّكَ لِلَّذِينَ هَاجَرُوا۟ مِنۢ بَعْدِ مَا فُتِنُوا۟ ثُمَّ جَٰهَدُوا۟ وَصَبَرُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌۭ رَّحِيمٌۭ﴿١١٠﴾

And yet, behold, thy Sustainer [grants His forgiveness] unto those who forsake the domain of evil after having succumbed to its temptation,136 and who thenceforth strive hard [in God's cause] and are patient in adversity: behold, after such [repentance] thy Sustainer is indeed much- forgiving, a dispenser of grace!

സത്യനിഷേധത്തിന്റെ പാതയിലേക്ക് പ്രലോഭിപ്പിക്കപ്പെട്ടവർ പിന്നീട് അതുപേക്ഷിക്കുകയും നാടുവെടിഞ്ഞു പലായനം ചെയ്യുകയും (ദൈവികസരണിയില്‍) കഠിനാദ്ധ്വാനം ചെയ്യുകയും വിപത്കാലത്ത് സഹനമവലംബിക്കുകയും ചെയ്യുന്നവരോട് നിന്റെ നാഥൻ ഏറെ മാപ്പരുളുന്നവനും ദയാപരനുമാകുന്നു.

16:111

۞ يَوْمَ تَأْتِى كُلُّ نَفْسٍۢ تُجَٰدِلُ عَن نَّفْسِهَا وَتُوَفَّىٰ كُلُّ نَفْسٍۢ مَّا عَمِلَتْ وَهُمْ لَا يُظْلَمُونَ﴿١١١﴾

[Be conscious, then, of] the Day when every human being shall come to plead for himself [alone], and every human being shall be repaid in full for whatever he has done, and none shall be wronged.

ഓരോ മനുഷ്യനും തനിക്കു വേണ്ടി (മാത്രം) വാദിക്കുന്ന ദിവസം (ഓർക്കുക). അന്ന് അവനു തന്റെ കർമഫലം പൂർണമായി ലഭിക്കും. ആരും ഒരുവിധത്തിലുള്ള അനീതിക്കും ഇരയാവുകയില്ല.

16:112

وَضَرَبَ ٱللَّهُ مَثَلًۭا قَرْيَةًۭ كَانَتْ ءَامِنَةًۭ مُّطْمَئِنَّةًۭ يَأْتِيهَا رِزْقُهَا رَغَدًۭا مِّن كُلِّ مَكَانٍۢ فَكَفَرَتْ بِأَنْعُمِ ٱللَّهِ فَأَذَٰقَهَا ٱللَّهُ لِبَاسَ ٱلْجُوعِ وَٱلْخَوْفِ بِمَا كَانُوا۟ يَصْنَعُونَ﴿١١٢﴾

AND GOD propounds [to you] a parable: [Imagine] a town which was [once] secure and at ease, with its sustenance coming to it abundantly from all quarters, and which thereupon blasphemously refused to show gratitude for God's blessings: and therefore God caused it to taste the all-embracing misery137 of hunger and fear in result of all [the evil] that its people had so persistently wrought.138

ദൈവം (നിനക്ക്) ഒരു ഉദാഹരണം നൽകുന്നു. നിര്‍ഭയമായതും ശാന്തമായതുമായ ഒരു നാട് (സങ്കൽപിക്കുക). എന്നാൽ അവന്റെ അനുഗ്രഹങ്ങളുടെ നേരെ ആ നാട്ടുകാര്‍ ദൈവനിന്ദയോടെ നന്ദികേടു കാണിച്ചു. അപ്പോള്‍, ദൈവം അവരുടെ ചെയ്തികളുടെ ഫലമായി, അവരെ എല്ലാറ്റിനെയും ആവരണം ചെയ്യുന്ന വിശപ്പും ഭീതിയുമാകുന്ന വിപത്തുകളുടെ രുചി ആസ്വദിപ്പിച്ചു. അവർ ചെയ്തുകൂട്ടിയതിന്റെ ഫലമായി.

16:113

وَلَقَدْ جَآءَهُمْ رَسُولٌۭ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ ٱلْعَذَابُ وَهُمْ ظَٰلِمُونَ﴿١١٣﴾

And indeed, there had come unto them an apostle from among themselves - but they gave him the lie; and therefore suffering overwhelmed them while they were thus doing wrong [to themselves].

തീർച്ചയായും അവർക്കിടയിലേക്ക് അവരിൽ നിന്നു തന്നെ ഒരു ദൂതൻ വന്നിരുന്നു. എന്നാൽ അവർ അദ്ദേഹത്തെ കളവാക്കി. അങ്ങനെ അവർ തങ്ങളോടു തന്നെ അതിക്രമം കാണിച്ചുകൊണ്ടിരുന്നപ്പോൾ ദുരന്തം അവരെ പിടികൂടി.

16:114

فَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلًۭا طَيِّبًۭا وَٱشْكُرُوا۟ نِعْمَتَ ٱللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴿١١٤﴾

AND SO, partake of all the lawful, good things which God has provided for you as sustenance, and render thanks unto God for His blessings, if it is [truly] Him that you worship.139

അതിനാൽ ദൈവം നിങ്ങൾക്ക് നൽകിയ അനുവദനീയവും ഉത്തമവുമായ വിഭവങ്ങളിൽ നിന്ന് ആഹരിച്ചുകൊള്ളുക. അവനെ തന്നെയാണ് നിങ്ങൾ (യഥാര്‍ത്ഥത്തിൽ) ആരാധിക്കുന്നതെങ്കിൽ അവനോട് നന്ദി കാണിക്കുകയും ചെയ്യുക.

16:115

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍۢ وَلَا عَادٍۢ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿١١٥﴾

He has forbidden to you only carrion, and blood, and the flesh of swine, and that over which any name other than God's has been invoked; but if one is driven [to it] by necessity - neither coveting it nor exceeding his immediate need - verily, God is much-forgiving, a dispenser of grace.140

ശവം, രക്തം, പന്നിമാംസം, ദൈവത്തിന്റേതല്ലാത്ത നാമത്തിൽ അറുക്കപ്പെട്ടത് എന്നിവയെ മാത്രമേ ഞാൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. എന്നാൽ നിർബന്ധിതനാവുകയാണെങ്കിൽ- അത് ആസ്വദിക്കാതെയും നിങ്ങൾക്ക് അത്യാവശ്യമുള്ളതിൽ കൂടുതൽ എടുക്കാതെയുമാണെങ്കിൽ- ദൈവം ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്.

16:116

وَلَا تَقُولُوا۟ لِمَا تَصِفُ أَلْسِنَتُكُمُ ٱلْكَذِبَ هَٰذَا حَلَٰلٌۭ وَهَٰذَا حَرَامٌۭ لِّتَفْتَرُوا۟ عَلَى ٱللَّهِ ٱلْكَذِبَ ۚ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ﴿١١٦﴾

Hence, do not utter falsehoods by letting your tongues determine [at your own discretion], "This is lawful and that is forbidden", thus attributing your own lying inventions to God:141 for, behold, they who attribute their own lying inventions to God will never attain to a happy state!

അതിനാൽ നിങ്ങളുടെ നാവുകള്‍ വിധിക്കുന്നതനുസരിച്ച് ഇത് അനുവദനീയം, അത് നിഷിദ്ധം എന്നിങ്ങനെ ദൈവത്തിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കരുത്. തീർച്ചയായും ദൈവത്തിന്റെ പേരില്‍ കള്ളം പറയുന്നവര്‍ ഒരിക്കലും വിജയം പ്രാപിക്കുകയില്ല.

16:117

مَتَٰعٌۭ قَلِيلٌۭ وَلَهُمْ عَذَابٌ أَلِيمٌۭ﴿١١٧﴾

A brief enjoyment [may be theirs in this world] - but grievous suffering awaits them [in the life to come]!

(ഐഹികലോകത്ത്) ക്ഷണികമായ ആനന്ദം അവർ കണ്ടെത്തിയേക്കാം. എന്നാൽ പരലോകത്ത്) കഠിനമായ ശിക്ഷ അവരെ കാത്തുനിൽക്കുന്നുണ്ട്!

16:118

وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا مَا قَصَصْنَا عَلَيْكَ مِن قَبْلُ ۖ وَمَا ظَلَمْنَٰهُمْ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿١١٨﴾

And [only] unto those who followed the Jewish faith did We forbid all that We have mentioned to thee ere this;142 and no wrong did We do to them, but it was they who persistently wronged themselves.

കൂടെ, നിനക്കു നാം നേരത്തെ വിവരിച്ചു തന്നതൊക്കെയും നാം ജൂതന്മാർക്കും വിലക്കിയിരുന്നു. നാം അവരോട് അക്രമം കാണിച്ചിട്ടില്ല; അവർ തങ്ങളോടു തന്നെ അതിക്രമം കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു.

16:119

ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا۟ ٱلسُّوٓءَ بِجَهَٰلَةٍۢ ثُمَّ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوٓا۟ إِنَّ رَبَّكَ مِنۢ بَعْدِهَا لَغَفُورٌۭ رَّحِيمٌ﴿١١٩﴾

And once again:143 Behold, thy Sustainer [shows mercy] to those who do evil out of ignorance and afterwards repent and live righteously: behold, after such [repentance] thy Sustainer is indeed much-forgiving, a dispenser of grace.

വീണ്ടും കാണുക, അറിവില്ലായ്മ മൂലം തെറ്റു ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ചതിനു ശേഷം നേരായ പാതയിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവരോട്, (ആ പശ്ചാത്താപത്തിനു ശേഷം) ദൈവം ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.

16:120

إِنَّ إِبْرَٰهِيمَ كَانَ أُمَّةًۭ قَانِتًۭا لِّلَّهِ حَنِيفًۭا وَلَمْ يَكُ مِنَ ٱلْمُشْرِكِينَ﴿١٢٠﴾

VERILY, Abraham was a man who combined within himself all virtues,144 devoutly obeying God's will, turning away from all that is false,145 and not being of those who ascribe divinity to aught beside God:

തീർച്ചയായും എല്ലാ ഗുണങ്ങളും ഒത്തുവന്നവനായിരുന്നു അബ്രഹാം. അദ്ദേഹം ദൈവത്തിന് വഴങ്ങി ജീവിക്കുകയും എല്ലാ തെറ്റുകളിൽ നിന്നും അകന്നു നിൽക്കുകയും ചെയ്തു. അദ്ദേഹം ദൈവത്തിൽ പങ്കു ചേർക്കുന്നവരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നില്ല.

16:121

شَاكِرًۭا لِّأَنْعُمِهِ ۚ ٱجْتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿١٢١﴾

[for he was always] grateful for the blessings granted by Him who had elected him and guided him onto a straight way.

തന്നെ തെരഞ്ഞെടുക്കുകയും നേർവഴിയിലാക്കുകയും ചെയ്തവന്റെ അനുഗ്രഹങ്ങൾക്ക് അദ്ദേഹം (എന്നും) നന്ദി കാണിക്കുന്നവനായിരുന്നു.

16:122

وَءَاتَيْنَٰهُ فِى ٱلدُّنْيَا حَسَنَةًۭ ۖ وَإِنَّهُۥ فِى ٱلْءَاخِرَةِ لَمِنَ ٱلصَّٰلِحِينَ﴿١٢٢﴾

And so We vouchsafed him good in this world; and, verily, in the life to come [too] he shall find himself among the righteous.

ഇഹലോകത്ത് നാം അദ്ദേഹത്തിന് നന്മ ഉറപ്പുവരുത്തി; തീർച്ചയായും ഇനി വരാനിരിക്കുന്ന ജീവിതത്തിൽ അദ്ദേഹം സച്ചരിതരുടെ കൂട്ടത്തിലായിരിക്കും.

16:123

ثُمَّ أَوْحَيْنَآ إِلَيْكَ أَنِ ٱتَّبِعْ مِلَّةَ إِبْرَٰهِيمَ حَنِيفًۭا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿١٢٣﴾

And lastly,146 We have inspired thee, [O Muhammad, with this message:] "Follow the creed of Abraham, who turned away from all that is false, and was not of those who ascribe divinity to aught beside God;

ഒടുവിൽ. (ഈ സന്ദേശം, ഓ മുഹമ്മദ്) നിനക്ക് ഞാനും വെളിവാക്കിത്തന്നു. “തെറ്റുകളിൽ നിന്നകന്നു നിൽക്കുകയും ബഹുദൈവാരാധകരുടെ കൂട്ടത്തിൽ ചേരാതിരിക്കുയും ചെയ്ത അബ്രഹാമിന്റെ പാത പിന്തുടരുക.”

16:124

إِنَّمَا جُعِلَ ٱلسَّبْتُ عَلَى ٱلَّذِينَ ٱخْتَلَفُوا۟ فِيهِ ۚ وَإِنَّ رَبَّكَ لَيَحْكُمُ بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ﴿١٢٤﴾

[and know that the observance of] the Sabbath was ordained only for those who came to hold divergent views about him;147 but, verily, God will judge between them on Resurrection Day with regard to all on which they were wont to differ.148

അവനെക്കുറിച്ച് ഭിന്നാഭിപ്രായം വെച്ചുപുലർത്തിയവരോട് മാത്രമാണ് ശബാത്ത് (ആചരിക്കാൻ) കൽപിച്ചത് (എന്ന് നീ അറിയുക). തീർച്ചയായും അവർ ഭിന്നിച്ച കാര്യങ്ങളെക്കുറിച്ച് ഉയർത്തെഴുന്നേൽപിന്റെ നാളിൽ ദൈവം അവർക്കിടയിൽ തീർപ്പു കൽപിക്കും.

16:125

ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ وَجَٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ﴿١٢٥﴾

, his Jewish descendants always tended to rebel against God and, thus, "persistently wronged themselves".

യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ പാതയിലേക്ക് (മനുഷ്യരാശിയെ) നീ ക്ഷണിക്കുക. അവന്റെ പാതയിൽ നിന്ന് വഴിപിഴച്ചുപോകുന്നവർ ആരാണെന്നും നേർവഴിയിലായവർ ആരാണെന്നും നിന്റെ നാഥന് നന്നായറിയാം.

16:126

وَإِنْ عَاقَبْتُمْ فَعَاقِبُوا۟ بِمِثْلِ مَا عُوقِبْتُم بِهِۦ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌۭ لِّلصَّٰبِرِينَ﴿١٢٦﴾

Hence, if you have to respond to an attack (in argument], respond only to the extent of the attack levelled against you;151 but to bear yourselves with patience is indeed far better for (you, since God is with] those who are patient in adversity.

നിങ്ങൾക്കെതിരെ (തർക്കങ്ങൾക്കിടയിൽ) ഉയർന്ന ആക്രമണത്തോട് പ്രതികരിക്കുമ്പോൾ തുല്യമായി മാത്രം പ്രതികരിക്കുക. എന്നാൽ (ദൈവം) വിപത്ഘട്ടത്തിൽ ക്ഷമാശീലരായവരുടെ കൂടെയായതിനാൽ വിഷമഘട്ടങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നതാണ് നിനക്ക് കൂടുതൽ ഉത്തമം.

16:127

وَٱصْبِرْ وَمَا صَبْرُكَ إِلَّا بِٱللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِى ضَيْقٍۢ مِّمَّا يَمْكُرُونَ﴿١٢٧﴾

Endure, then, with patience (all that they who deny the truth may say] - always remembering that it is none but God who gives thee the strength to endure adversity152 - and do not grieve over them, and neither be distressed by the false arguments which they devise:153

അതുകൊണ്ട് (സത്യനിഷേധികൾ പറഞ്ഞേക്കാവുന്നതെല്ലാം) നീ ക്ഷമയോടെ സഹിക്കുക. ദൈവമാണ് നിനക്കതിനുള്ള ശക്തി നൽകുന്നതെന്ന് ഓർക്കുക. അവരെക്കുറിച്ചോർത്ത് ദുഃഖിക്കരുത്; അവർ മെനയുന്ന കാപട്യങ്ങളെക്കുറിച്ച് വിഷമിക്കുകയും വേണ്ട.

16:128

إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ﴿١٢٨﴾

for, verily, God is with those who are conscious of Him and are doers of good withal!

തീർച്ചയായും, ദൈവം സൂക്ഷ്മത പാലിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരോടൊപ്പമാണ്!

Footnotes by Muhammad Asad

  1. 1. Regarding this allusion to the incredulous inquiry of the unbelievers, see 6:57-58, 8:32 and 10:50-51, as well as the corresponding notes.
  2. 2. The term ruh (lit., "spirit", "soul" or "breath of life") is often used in the Qur'an in the sense of "inspiration" - and, more particularly, "divine inspiration" - since, as Zamakhshari points out in connection with the above verse as well as with the first sentence of 42:52, "it gives life to hearts that were [as] dead in their ignorance, and has in religion the same function as a soul has in a body". A very similar explanation is given by Razi in the same context. The earliest instance in which the term ruh has been used in this particular sense is 97:4.
  3. 3. I.e., in accordance with a meaning and a purpose known only to Him. See also 10:5 and, in particular, the corresponding note 11.
  4. 4. This repetition of part of verse 1 is meant to stress the uniqueness of God's creative powers.
  5. 5. Lit., "he becomes an open contender in argument (khasim)". According to Zamakhshari and Razi, the above phrase is liable to two interpretations:' In the words of Zamakhshari, "one interpretation is that after having been a (mere] drop of sperm, a particle of matter without consciousness or motion, man becomes highly articulate (mintiq); able to argue on his own [for or against a proposition], courageously facing - disputes, and clearly formulating his arguments: [and herein lies] an indication of God's creative power. The other - [interpretation] is that man is [prone to become] a contender in 'argument against his Sustainer, refusing to acknowledge his [very] Creator." Razi, on his part, gives his. unqualified. support to the first of these two interpretations, "because the above verses are meant to stress the evidence of the existence of a wise Creator, and not the fact of men's insolence and their proneness to blasphemy and ingratitude". However, in view of 36:77-78 ('revealed at a considerably earlier period), I am of the opinion that the above two interpretations are not mutually exclusive but, rather, complementary, inasmuch as this passage is meant to bring out man's unique quality as a rational being - a quality that may lead him to great heights of achievement, but may equally well lead him utterly astray: hence my free rendering of this profound elliptic phrase.
  6. 6. The use, in this context, of the aorist yakhluqu implies the future tense ("He will create") in contrast with the past tense khalaqa employed, in the preceding passages. Since this reference to God's continuing creation comes immediately after, a mention of primitive means of transport (i.e., of animals domesticated by man to this end), it-obviously relates to other - as yet unknown - things of the same category: that is to say, to new means of transport which God unceasingly creates through the instrumentality of the inventiveness with which He has endowed man's mind (cf. 36:42). Inasmuch as every successive stage of human development bears witness to new, previously undreamt-of inventions in the realm of transport, the Qur'anic statement that "He will yet create things of which [today] you have no knowledge" is valid for every period - past, present and future - of man's history.
  7. 7. Lit., "upon God rests the [showing of the] goal of the path" - i.e., the establishing of the goals of ethics and morality implied in the concept of the "right path". In further analysis of this phrase, the expression "it rests upon God" ('ala 'llah) is similar in intent to the statement in 6:12 and 54 that He "has willed upon Himself the law of grace and mercy": in other words, God invariably shows the right path to everyone who is willing to follow it.
  8. 8. Since the concept of morality is linked with man's God-given freedom of choice between good and evil, God does not "impose" His guidance upon man but leaves it to him to accept or reject it.
  9. 9. See 14:33 and the corresponding note 46.
  10. 10. Lit., "thou seest".
  11. 11. This is apparently an allusion to the fact that the mountains owe their rise to the gradual balancing process to which the solid crust of the earth is subject - a process which, in its turn, is the result of stresses and disturbances due to the cooling and hardening, progressing from the surface towards the centre, of the presumably molten or perhaps even gaseous matter of which the earth's interior seems to be composed. It appears that part of this interior is kept solid only by the enormous pressure of the overlaying material, of which the mountains are the most vivid evidence: and this explains the Qur'anic reference (in 78:7) to mountains as "pegs" (awtad), i.e., symbols of the firmness and relative equilibrium which the surface of the earth has gradually achieved in the course of its geological history. Notwithstanding the fact that this equilibrium is not absolute (as is evidenced by earthquakes and volcanic eruptions), it is the solidity of the earth's crust - as contrasted with its possibly fluid but certainly very unstable interior - which makes life on earth possible: and this, to my mind, is the meaning of the phrase "lest it sway with you" (or "with them") occurring in the above verse as well as in 21:31 and 31:10.
  12. 12. Lit., "they find their way". This passage rounds off the preceding description of God's favours to man by returning, in a subtle manner, to the theme introduced in verse 4 and alluded to, indirectly, in the last sentence of verse 8 as well as in verse 14:namely, the consideration of man's intellectual potential - the greatest of all the gifts bestowed upon him by God. (See in this connection note 5 above, as well as the allegory of the creation of man enunciated in 2:30-33.)
  13. 13. Lit., "those whom they invoke": this refers - as is obvious from verse 21 below - to dead saints invested by their followers with divine or semi-divine qualities.
  14. 14. Cf. 7:191-194.
  15. 15. I.e., they are too arrogant to accept the idea of man's utter dependence on, and responsibility to, a Supreme Being.
  16. 16. Sc., "and not divine revelations" (cf. 8:21).
  17. 17. The conjunction li prefixed to the verb yahmila ("they shall carry") has here obviously - as pointed out by Razi - the function of what the grammarians call a lam al-aqibah, indicating no more than a causal sequence ('aqibah); it may be appropriately rendered by means of the conjunctive particle "and" or - as in this context - by the adverb "hence".
  18. 18. Lit., "those whom they are leading astray without knowledge" - i.e., without knowledge or understanding on the latters' part (Zamakhshari).
  19. 19. Lit., "schemed" (makara): i.e., they blasphemed by describing the divine revelations as "fables of ancient times" and by refusing to admit the truth of God's existence or of His oneness and uniqueness.
  20. 20. Lit., "their building" (see next note).
  21. 21. This is obviously a metaphor (Razi) describing the utter collapse of all endeavours - both individual and social - rooted in godlessness and false pride.
  22. 22. I.e., finally and utterly - for, "only on the Day of Resurrection will you be requited in full for whatever you have done" (3:185). Since the pronoun "them" refers not only to the earlier sinners mentioned parenthetically in the preceding verse but also to those spoken of in verses 22-25, I have interpolated the word "all".
  23. 23. Lit., "those [alleged] partners of Mine". Regarding the Qur'anic use of the term sharik (pl. shuraka') in connection with religious beliefs, see surah 6, note 15.
  24. 24. Or: "you were wont to contend [against My guidance]". See in this connection surah 8, note 16.
  25. 25. I.e., those who had availed themselves of the knowledge of good and evil which God offers to mankind through His prophets.
  26. 26. Cf. 6:23 and the corresponding note, as well as 2:11.
  27. 27. Sc., "and He will judge you on the basis of your motivation" - implying that their plea of ignorance is rejected in view of the fact that they were offered God's guidance through His revealed messages, which they deliberately scorned in their false pride and dismissed out of hand as "fables of ancient times" (see verses 22-24 above).
  28. 28. This "good fortune" (hasanah) does not necessarily signify, in this context, material benefits but refers, rather, to the spiritual satisfaction and the feeling of inner security resulting from genuine God-consciousness.
  29. 29. Lit., "for the angels to come to them, or for God's judgment (amr) to come"- i.e., for the Day of Resurrection. The full meaning of this passage is forthcoming from 6:158, revealed at the same period as the present surah.
  30. 30. See 6:10 and the corresponding note. Similar phrases occur in many places in the Qur'an, always with reference to a derision of divine messages and, particularly, of predictions relating to God's chastisement of reprobate sinners. As so often, the Qur'an points out here that this "chastisement" or "suffering" ('adhab) is but a natural, unavoidable consequence of deliberate wrongdoing: hence, he who becomes guilty of it is, in reality, "doing wrong to himself" or "sinning against himself" inasmuch as he destroys his own spiritual integrity and must subsequently suffer for it.
  31. 31. Lit., "apart from Him". See in this connection - 6:148 and the corresponding note 141. (The arbitrary, unwarranted prohibitions and taboos alluded to in that verse as well as in the present one are discussed in 6:136-153 and explained in my notes.) The derision of God's messages by the deniers of the truth is implied in their questioning His grant of free will to man - that is to say, the ability to choose between right and wrong, which is the basis of all morality.
  32. 32. I.e., the apostles could not force anyone to make the right choice.
  33. 33. Or "at every period", since the term ummah has this significance as well. In its wider sense, it may also be taken here to denote "civilization", thus comprising a human groupment as well as a period of time.
  34. 34. For this rendering of the term at-taghat, see surah 2, note 250. It is to be borne in mind that, in Qur'anic terminology, "worship of God" invariably implies the concept of man's sense of responsibility before Him: hence, the above commandment comprises, in the most concise formulation imaginable, the sum-total of all ethical injunctions and prohibitions, and is the basis and source of all morality as well as the one unchanging message inherent in every true religion.
  35. 35. I.e., who availed themselves of the guidance offered by Him to all human beings.
  36. 36. Lit., "upon whom error came to be inevitably established (haqqa 'alayhi)" or "against whom [a verdict of] error became inevitable": i.e., one whose heart "God has sealed" in consequence of his persistent, conscious refusal to submit to His guidance (see surah 2, note 7, as well as surah 14, note 4).
  37. 37. See preceding note; also 8:55 and the corresponding note 58.
  38. 38. Lit., "And - but since this conjunction is obviously meant to elaborate the preceding statement, it is best rendered as above.
  39. 39. This categorical denial of resurrection - implying as it does a denial of God's ultimate judgment of good and evil - is characteristic of a mental attitude which refuses to admit the reality, or even possibility, of anything that lies beyond the range of man's actual or potential observation. Since such an attitude is an outcome of an intrinsically materialistic outlook on life and the "false pride" referred to in verses 22-23 above, it is anti-religious in the deepest sense of this word even if it is accompanied by a vague - because non-consequential - belief in the existence of God.
  40. 40. I.e., in the first instance, the truth of resurrection and judgment as such, and, in general, the final answers to all the metaphysical problems which perplex man during his life on earth.
  41. 41. For an explanation of this rendering of alladhina hajaru, see surah 2, note 203, and surah 4, note 124. That the "forsaking of the domain of evil" has here a purely spiritual connotation is obvious from its juxtaposition with the "denial of the truth" referred to in the preceding verses.
  42. 42. See note 28 above.
  43. 43. The verb 'alima, which primarily denotes "he knew", has also the meaning of "he came to know", i.e., "he understood"; and since - as pointed out by Baghawi, Zamakhshari and Razi - the pronoun "they" in the phrase law kanu ya'lamun relates to the deniers of the truth spoken of in the preceding passages, the rendering "if they could but understand" is here clearly indicated - the more so as it provides a self-evident connection with the subsequent, objective clause.
  44. 44. I.e., if they could really understand the spiritual motivation of the believers, they (the deniers of the truth) would themselves begin to believe.
  45. 45. This passage has a double purport: firstly, it connects with the statement enunciated in verse 36 to the effect that God's apostles have appeared, at one time or another, within every civilization, and that, consequently, no substantial human groupment has ever been left without divine guidance; secondly, it answers the objection frequently raised by unbelievers that Muhammad could not be God's message-bearer since he was "a mere mortal man". (As regards the Qur'anic doctrine that no created being, not even a prophet, has ever been endowed with "supernatural" powers or qualities, see 6:50 and 7:188, as well as the notes relating to those verses; also note 94 on 6:109.)
  46. 46. Lit., "reminder"- because every divine message is meant to remind one of the truth. The people to be asked for enlightenment in this respect are apparently the Jews and the Christians (Tabari, Zamakhshari).
  47. 47. The above sentence is addressed, parenthetically, to all who question the divine origin of the Qur'an on the grounds mentioned in note 45 above. For an explanation of the term zubur ("books of divine wisdom"), see surah 21, note 101.
  48. 48. Sc., "through revelation" - implying that moral values are independent of all time-bound changes and must, therefore, be regarded as permanent.
  49. 49. To my mind, by "evil schemes" are meant here systems of God-denying philosophy and of perverted morality.
  50. 50. I.e., destroy them utterly.
  51. 51. I.e., in the midst of their habitual occupations. My interpolation of the word "suddenly" is warranted by the reference, in the next verse, to the alternative of gradual decay.
  52. 52. One of the meanings of takhawwuf is "gradual diminution" or "decay" or "slow destruction" (Lisan al-'Arab, art. khawafa; thus also Tabari and Zamakhshari); in the above context, the term has obviously both a social and a moral connotation: a gradual disintegration of all ethical values, of power, of civic cohesion, of happiness and, finally, of life itself.
  53. 53. Sc., "seeing that He offers you guidance through His prophets, and gives you time to reflect and mend your ways before you do irreparable harm to yourselves".
  54. 54. In view of the separate mention, in the next verse, of animals and angels, the "things" referred to here apparently denote inanimate objects and perhaps also living organisms like plants.
  55. 55. Lit., "and they are utterly lowly" or "submissive". The "prostration" referred to in this and the next verse is obviously a symbolism expressing the intrinsic subjection of all created beings and things to God's will. See also 13:15 and the corresponding notes 33 and 34.
  56. 56. I.e., the lowest as well as the highest. The term dabbah denotes any sentient, corporeal being capable of spontaneous movement, and is contrasted here with the non-corporeal, spiritual beings designated as "angels" (Razi).
  57. 57. I.e., they must, by virtue of their nature, obey the impulses implanted in them by God and are, therefore, incapable of what is described as "sinning". Man, however, is fundamentally different in this respect. In contrast with the natural sinlessness of "every beast that moves, and the angels", man is endowed with free will in the moral sense of this term: he can choose between right and wrong and therefore he can, and often does, sin. But even while he sins he is subject to the universal law of cause and effect instituted by God and referred to in the Qur'an as sunnat Allah ("God's way"): hence the Qur'anic statement that "before God prostrate themselves, willingly or unwillingly, all [things and beings] that are in the heavens and on earth" (13:15).
  58. 58. The double dual in ilahayn ithnayn ("two deities") serves to emphasize the prohibition of worshipping "more than one deity"- i.e., anything but the One God.
  59. 59. This is a striking example of the fluctuation to which personal pronouns are subjected in the Qur'an whenever they refer to God. As already pointed out in my Foreword, note 2. as well as in other places, such abrupt changes of pronoun ("He", "I", "We", "Us", "Me", etc.) indicate that God is limitless and, therefore, beyond the range of definition implied in the use of "personal" pronouns.
  60. 60. Cf. 6:40-41.
  61. 61. Lit., "associate [other powers] with their Sustainer": i.e., by attributing the change in their "luck" to what they regard as "extraneous" factors and influences, they invest the latter, as it were, with divine qualities and powers.
  62. 62. According to most of the classical commentators, this relates to the custom of the pagan Arabs - mentioned in 6:136 - to dedicate a part of their agricultural produce and cattle to their deities; and because those deities were mere figments of imagination, they are described here as "things of which they know nothing". However, as I have pointed out in note 120 on 6:136, the above statement bears a much wider, more general meaning: it connects directly with the three preceding verses of this surah - namely, with the attribution of a share (nasib) in God's creativeness - and thus of a decisive influence on one's life - to "causes" or "powers" other than Him. This view has also been advanced by Razi (with a specific reference to astrological speculations) in the concluding sentence of his commentary on the above verse.
  63. 63. The pre-Islamic Arabs believed that the goddesses Al-Lat, Al-'Uzza and Manat (see note 13 on 53:19-20), as well as the angels, whom they conceived as females, were "God's daughters". As against this, the Qur'an states that God is utterly remote from every imperfection (subhanahu), complete in Himself, and therefore free from the incompleteness inherent in the concept of "progeny" as an extension of one's own being (cf. 6:100 and the corresponding notes 87 and 88).- This parenthetic passage, comprising verses 57-59, is explained in note 66 below.
  64. 64. Namely, only male issue, because the pre-Islamic Arabs regarded daughters as no more than a necessary evil.
  65. 65. I.e., a tiding that should have been regarded as a happy one, since the sex of the child ought to make no difference to parental love.
  66. 66. I.e., either of these alternatives is evil: to keep the child as an object of perpetual contempt, or to bury it alive, as was frequently done by the pagan Arabs.- This passage, containing as it does an utter condemnation of men's attitude towards women in pre-Islamic Arabia, has - as is always the case with Qur'anic references to historical events or customs - a meaning that goes far beyond this specific social phenomenon and the resulting infanticide. It would seem that the pivotal point of the whole passage is the sentence, "for themselves [they would choose, if they could, only] what they desire": that is to say, while they are only too ready to associate with God ideas which are repugnant to themselves (for instance, female progeny, which they themselves despise), they are unwilling to accept the concept of man's ultimate responsibility to Him, because such a concept militates against their own hedonistic inclinations by obliging them to impose a moral discipline on themselves. And because they rebel against the idea of ultimate moral responsibility, they instinctively reject the idea of resurrection and of life after bodily death; and since they deny, by implication, God's power to resurrect the dead, they deny His omnipotence and, consequently, begin to "ascribe divinity" - i.e., a genuinely causative function - to all manner of imaginary forces, beings or influences: and so, by means of a parenthetic reference to pre-Islamic Arabian beliefs and customs, the discourse returns full circle to the concept of God's oneness, uniqueness and omnipotence, around which the whole of the Qur'an revolves.
  67. 67. I.e., inasmuch as they deny, by implication, man's ultimate responsibility before God. According to Zamakhshari and Razi, the term mathal (lit., "example" or "parable") has here and in the next clause the connotation of sifah ("attribute").
  68. 68. Or: "known [only to Him]" - i.e., the period of their lives on earth, during which they may reflect and repent.
  69. 69. For my rendering of sa'ah as "a single moment", see surah 7, note 26.
  70. 70. I.e., "daughters" (see verses 57-59 above): but this alludes also, as Zamakhshari points out, to the association with God of imaginary beings which allegedly have a share in His power and thus nullify the concept of His uniqueness: in other words, while the people spoken of here would hate to see their own legitimate spheres of influence encroached upon and curtailed by rivals, they do not extend the same consideration to their idea of God.
  71. 71. Lit., "that theirs is the supreme good (al-husnd )" - i.e., in the sight of God - because they regard their own religious or anti-religious views, in spite of their absurdity, as good and true'. This interpretation of al-husna in the above context (mentioned, among others, by Zamakhshari and Razi) connects logically with the statement in the next verse that "Satan had made their own doings seem goodly to them"
  72. 72. Lit., "theirs [or "their portion"] will be the fire, and they will be abandoned".
  73. 73. Or: "He is their patron [or "master"] today": It should be borne in mind that the noun wali is derived from the verb waliya, which primarily signifies "he was [or "became"] close [or "near", i.e., to someone or something]". It is in this sense that the term wali is used in the Qur'an with reference to God's nearness to the believers (e.g., in 2:257 or 3:68), or their nearness to God (see 10:62 and the corresponding note 84). Similarly, the "powers of evil" (at-taghut) are spoken of in 2:257 as being "near unto those who are bent on denying the truth (alladhina kafaru)".
  74. 74. As so often in the Qur'an, a reference to the spiritual life engendered by divine revelation is followed here by a reference to the miracle of organic life as another indication of God's creative activity.
  75. 75. Milk - in itself a glandular secretion - is not necessary for the mother-animal's life (or, as it is here metonymically described, its "blood"); on the other hand, it is not just something that the body eliminates as being of no further use to its metabolism: hence it is referred to as a substance "between that which is to be eliminated [from the animal's body] and [its] life-blood".
  76. 76. The term sakar (lit., "wine" or, generically, "intoxicants") is contrasted here with rizq hasan ("wholesome sustenance"), thus circumscribing both the positive and the negative properties and effects of alcohol. Although this surah was revealed about ten years before the Qur'anic prohibition of intoxicants in 5:90-91, there is no doubt that their moral condemnation is already implied in the above verse (Ibn 'Abbas, as quoted by Tabari; also Razi).
  77. 77. The expression "He has inspired" (awha) is meant to bring out the wonderful quality of the instinct which enables the lowly insect to construct the geometrical masterpiece of a honeycomb out of perfectly-proportioned hexagonal, prismatic wax cells - a structure which is most economical, and therefore most rational, as regards space and material. Together with the subsequently mentioned transmutation, in the bee's body, of plant juices into honey, this provides a striking evidence of "God's ways" manifested in all nature.
  78. 78. Lit., "thy Sustainer's paths".
  79. 79. Lit., "is reduced to a most abject age, so that he knows nothing after [having had] knowledge": alluding to the organic curve of man's growth, his acquisition of bodily strength, intelligence and experience, followed by gradual decay and, in some cases, the utter helplessness of senility, comparable to the helplessness of a new-born child.
  80. 80. The phrase "to share their sustenance with...", etc., reads, literally, "to turn over their sustenance to". The expression "those whom their right hands possess" (i.e., "those whom they rightfully possess") may relate either to slaves taken captive in a war in God's cause (see surah 2, notes 167 and 168, and surah 8, note 72) or, metonymically, to all who are dependent on others for their livelihood and thus become the latters' responsibility. The placing of one's dependants on an equal footing with oneself with regard to the basic necessities of life is a categorical demand of Islam; thus, the Prophet said: "They are your brethren, these dependants of yours (khawalukum) whom God has placed under your authority [lit., "under your hand"]. Hence, whoso has his brother under his authority shall give him to eat of what he eats himself, and shall clothe him with what he clothes himself. And do not burden them with anything that may be beyond their strength; but if you [must] burden them, help them yourselves." (This authentic Tradition, recorded by Bukhari in several variants in his Sahih, appears in the compilations of Muslim, Tirmidhi and Ibn Hanbal as well.) However, men often fail to live up to this consciousness of moral responsibility: and this failure amounts, as the sequence shows, to a denial of God's blessings and of His unceasing care for all His creatures.
  81. 81. Lit., "has made [or "provided"] for you mates out of yourselves". The term zawj denotes not only "a pair" or "a couple" but also - as in this instance - "one of a pair" or "a mate" of the opposite sex; hence, with reference to human beings, the plural azwaj signifies both "husbands" and "wives".
  82. 82. Lit., "they", i.e., those who deny the truth of God's existence and/or oneness.
  83. 83. For the comprehensive meaning embodied in the term rizq, see the first sentence of note 4 on 2:3.
  84. 84. I.e., "do not blaspheme against God by regarding anyone or anything as comparable with Him, or by trying to define Him in any terms whatsoever" - since "definition" is, in the last resort, equivalent to a delimitation of the qualities of the object thus to be defined in relation to, or in comparison with, another object or objects: God, however, is "sublimely exalted above anything that men may devise by way of definition" (see last sentence of 6:100, and the corresponding note 88).
  85. 85. The obvious answer is that they cannot. The implication is equally clear: if even these two kinds of man cannot be deemed equal, how could any created being, with its intrinsic, utter dependence on other created beings, or any force of nature conceivable or imaginable by man, be thought of as possessing powers comparable with those of God, who is almighty, limitless, unconceivable - the self-sufficient fount of all that exists? (This argument is continued and further elaborated in the subsequent parable.)
  86. 86. The term abkam signifies "dumb" both in the literal, physiological sense and (as in colloquial English) in the sense of being "unable to speak properly" on account of intellectual weakness: i.e., "dull-witted" or "stupid". Both these meanings are contained in the above Qur'anic description.
  87. 87. Or: "wherever he sends him".
  88. 88. I.e., who is not only wise and righteous but also has the strength and authority to enjoin a righteous way of living upon others. Thus, while in the first parable the main issue is the contrast between freedom and bondage or - more generally - between dependence and independence, in the second parable we are given the antithesis of dumbness and incompetence, on the one hand, and wisdom, justice and competence, on the other; and in both parables the implication is the same (see note 85 above).
  89. 89. This passage connects with the second sentence of verse 74 - "Verily, God knows [all], whereas you have no [real] knowledge."
  90. 90. As may be inferred from the sequence, the term ghayb - rendered here as the "hidden reality" - alludes in this context to the coming of the Last Hour, the time whereof is known to God alone (Zamakhshari). Parallel with this, it may also relate to God's Own existence, which cannot be directly established by the testimony of our senses (Baydawi) but, as the Qur'an consistently points out, may be inferred from the observable effects of His creativeness.
  91. 91. Lit., "the case (i.e., the manifestation] of the [Last] Hour will be like...", etc. - implying that it will be characterized by utter suddenness and unpredictability, both of them an outcome of the absence of any time-interval between God's decreeing it and its materialization: and this explains the phrase "or closer still" at the end of the above sentence.
  92. 92. Lit., "subservient [to God's laws] in the air of the sky".
  93. 93. The term julud (sing. jild) denotes, literally, "skins", but apparently comprises here also the wool which grows on the skins of domesticated animals. It is to be noted that in Arabian usage the noun bayt ("house") signifies not only a solid building but also a "tent" - in brief, every kind of dwelling, whether permanent or temporary.
  94. 94. Wabar (here given in its plural, awbar) is the soft wool growing on the shoulders of camels ("camel-hair"), used in the weaving of fine cloths and sometimes also of bedouin tents.
  95. 95. Lit., "out of that which He has created".
  96. 96. Lit., "shades (zilal. sing. zill). Metonymically, this term is occasionally used to describe anything that "shades" one in the sense of protecting him; and since the sequence clearly refers to means of protection, I believe that this derivative meaning of zilal is here preferable to the literal.
  97. 97. According to almost all the classical commentators, the mention of "heat" implies here its opposite as well, namely "cold"; hence my interpolation.
  98. 98. According to most of the commentators, the second incidence of the term "garments" (sarabil) in this verse is to be understood as "coats of mail" or "armour", in which case it would allude to wars and other instances of mutual violence. But although this interpretation cannot be ruled out, it seems to me that the second mention of "garments" can be understood in a much wider sense, perhaps metonymically denoting all manner of "coverings" (i.e., devices meant to protect the body) which man may be constrained to use in dangerous situations of his own making: hence the stress on "your violence" (ba'sakum).
  99. 99. I.e., although they are aware of the many blessings which man enjoys, they refuse to attribute them to God's creative activity, thus implicitly denying the truth of His existence. My rendering of al-kafirun as "[such as] are given to denying the truth" is conditioned by the definite article al which, in the above construction, is meant to stress the quality of deliberate intent.
  100. 100. An allusion to the Day of Judgment, when the prophets whom God has called forth within every community - or, in the wider sense of the term ummah, within every civilization or cultural period - will symbolically bear witness to the fact that they had delivered God's message to their people and explained to them the meaning of right and wrong, thus depriving them of any subsequent excuse.
  101. 101. According to Zamakhshari, their being "refused permission" to plead is a metonym for their having no valid argument or excuse to proffer. (Cf. also 77:35-36.)
  102. 102. Cf. 6:22 and the corresponding note 15.
  103. 103. The Qur'an states in many places that every sinner who dies without repentance will be endowed on Judgment Day with a clear, objectified vision of his sins, every one of which will have assumed for him the status of an independent reality bearing witness against him and forcing him to acknowledge his now irremediable guilt. It is to be remembered in this connection that the Qur'an describes every act of sinning - whether it be an offence against the concept of God's oneness and uniqueness or a wrong done to any of His creatures - as, primarily, one's "wronging oneself" or "sinning against oneself".
  104. 104. Cf. 6:23-24 and the corresponding notes 16 and 17.
  105. 105. See note 100 above.
  106. 106. Although the Arabian contemporaries of the Prophet were, naturally, the first to whom his revelation was conveyed - a fact that gave a particular weight to the manner in which they responded to it - the Qur'anic message as such is addressed to all mankind (see in this connection, in particular, 7:158 and 21:107, as well as the corresponding notes).
  107. 107. I.e., everything that pertains to the knowledge of good and evil, in both the individual and social senses of these terms. - Regarding my rendering of nazzalna, it should be borne in mind that this particular grammatical form is often used in the Qur'an to bring out the fact that it was revealed gradually ("step by step") over a considerable period of time, and not in one piece.
  108. 108. Lit., "the giving to [one's] kinsfolk (dhu 'l-qurba)". The latter term usually denotes "relatives", either by blood or by marriage; but since it occurs here in the context of a comprehensive ethical exhortation, it obviously alludes to man's "kinsfolk" in the widest sense of the term, namely, to his "fellow-men".
  109. 109. The term al-munkar (rendered by me in other places as "that which is wrong") has here its original meaning of "that which the mind [or the moral sense] rejects", respectively "ought to reject". Zamakshari is more specific, and explais this term as signifying in the above context "that which [men's] intellects disown" or "declare to be untrue" (ma tunkiruhu al-'uqul): in other words, all that runs counter to reason and good sense (which, obviously, must not be confused with that which is beyond man's comprehension). This eminently convincing explanation relates not merely to intellectually unacceptable propositions (in the abstract sense of the term) but also to grossly unreasonable and, therefore, reprehensible actions or attitudes and is, thus, fully in tune with the rational approach of the Qur'an to questions of ethics as well as with its insistence on reasonableness and moderation in man's behaviour. Hence my rendering - of al-munkar, in this and in similar instances, as "all that runs counter to reason".
  110. 110. Regarding the expression "bond with God" ('ahd Allah), see surah 2, note 19. The clause "whenever you bind yourselves by a pledge" has a twofold meaning: in the first instance (as in 13:20) it refers to the spiritual, moral and social obligations arising from one's faith in God; and, secondly, it applies to all pledges or promises given by one person to another - for, as Razi points out, every pledge given by man to man represents, in its essence, a pledge to God. It is to this second aspect of man's "bond with God" that the sequence refers.
  111. 111. I.e., as distinct from oaths "uttered without thought" (see 2:225).
  112. 112. Lit., "and having made God [or "named God as"] your guarantor (kafil)".
  113. 113. Lit., "as a [means of] deception (dakhalan) among yourselves".
  114. 114. Lit., "because there are people (ummah) more powerful than [other] people": relating to declarations and false promises made out of fear.
  115. 115. As is evident from the preceding passage as well as from the sequence, the differences alluded to here relate to ethical and moral values, regarding the truth and relevance of which people of various communities and persuasions hold most divergent views. See also surah 2, note 94.
  116. 116. I.e., bound by mutually agreed-upon moral values. See in this connection 10:19 and the corresponding notes, especially note 29. For an elucidation of the concept of ummah wahidah ("one single community") and its further implications, see surah 2, notes 197 and 198.
  117. 117. Or: "He lets go astray whomever He wills, and guides aright whomever He wills". Regarding the problem of free will versus predestination, seemingly implied in the concept of God's "letting man go [or "causing him to go"] astray" or, alternatively, "guiding him aright", see sdrah 14, note 4.
  118. 118. Alluding to the erroneous idea that man's good or evil actions - and therefore also his propensities and resulting attitudes - are "predetermined" by God and not really an outcome of free choice, Zamakhshari rounds off his views on this problem (quoted by me in surah 14, note 4) in these words: "If [it were true that] God compels [men] to astray or, alternatively, to follow His guidance - why should He have postulated their deeds as something for which they will be held responsible?"
  119. 119. I.e., "you will offend against God after having attained to faith", seeing that - as has been pointed out in note 110 above - every pledge given by man to man is synonymous with a pledge to God.
  120. 120. I.e., in this world (Tabari, Zamakhshari, Baydawi), inasmuch as the breaking of pledges unavoidably leads to a gradual disappearance of all mutual trust and, thus, to the decomposition of the social fabric.
  121. 121. This may relate either to life in this world - inasmuch as a true believer invariably finds happiness in his God-consciousness - or to the happiness which awaits him in the hereafter, or to both.
  122. 122. The present passage (verses 98-105) evidently connects with the broad ethical exhortation given in verse 90 above and, thus, with the statement (in verse 89) that the Qur'an is meant "to make everything clear and to provide guidance and grace and a glad tiding unto all who have surrendered themselves to God" - which, in its turn, implies that the Qur'an is the ultimate source of all God-willed ethical and moral values, and thus an unchanging criterion of good and evil. But since man is always, by virtue of his nature, prone to question the very validity of the moral standards established through revelation, the believer is now called upon to seek, whenever he reads or meditates on this divine writ, God's spiritual aid against the whisperings of what the Qur'an describes as "Satan, the accursed" - that is, all the evil forces, both within man's own soul and within his social environment, which tend to undermine his moral convictions and to lead him away from God.
  123. 123. Or: "who make him their master". Cf. in this connection 14:22 and the corresponding note 31.
  124. 124. I.e., inasmuch as they pay an almost worshipful reverence to such blandishments as wealth, power, social position, etc.
  125. 125. I.e., by substituting the message of the Qur'an for the earlier dispensations - and not, as some Muslim scholars maintain, "abrogating" one Qur'anic verse and replacing it by another. (Regarding the untenable "doctrine of abrogation", in the latter sense, see 2:106 and the corresponding note 87; see also note 35 on 41:42.)
  126. 126. I.e., the gradualness of revelation (implied in the verbal form yunazzil) corresponds to God's plan, according to which He has gradually unfolded His will to man, substituting one dispensation for another in the measure of mankind's intellectual and social development, bringing it to its culmination in the message of the Qur'an.
  127. 127. I.e., they do not understand the necessity of a new dispensation and, therefore, do not really understand the Qur'an.
  128. 128. As in the three other places in which the expression ruh al-qudus occurs (2:87 and 253, and 5:110),1 am rendering it here, too, as "holy inspiration" (see surah 2, note 71), a term which, to my mind, is a Qur'anic synonym for "divine revelation". However, a literal rendering-"spirit of holiness" - is also possible if one applies this term to the angel who communicates God's revelations to the prophets. (See also verse 2 of this surah and the corresponding note 2.)
  129. 129. I.e., to Muhammad - thus insinuating that his claim to divine revelation was false.
  130. 130. Whereas some of the pagan Quraysh regarded the ideas expressed in the Qur'an as "invented" by Muhammad, others thought that they must have been imparted to him by a foreigner - perhaps a Christian - who lived in Mecca at that time, or whom the Prophet was supposed to have encountered at an earlier period of his life. Various conjectures have been advanced - both by early Muslim commentators and by modern orientalists - as to the "identity" of the person or persons whom the suspicious Meccans might have had in mind in this connection; but all these conjectures are purely speculative and, therefore, of no historical value whatever. The suspicion of the pagan Meccans implies no more than the historical fact that those of the Prophet's opponents who were unwilling to pay him the compliment of having "invented" the Qur'an (the profundity of which they were unable to deny) conveniently attributed its authorship or at least its inspiration - to a mythical non-Arab "teacher" of the Prophet.
  131. 131. For an explanation of this composite rendering of the descriptive term mubin, see surah 12, note 2. 'the term is used here to stress the fact that no human being - and certainly no non-Arab - could ever have produced the flawless, exalted Arabic diction in which the Qur'an is expressed.
  132. 132. I.e., the scurrilous allegation referred to in verse 103. Although this statement alludes, in the first instance, to the hostile contemporaries of the Prophet, it extends, by obvious implication, to people of all times who refuse to believe in the reality of Muhammad's revelations, and try to explain them away as obsessive illusions or even as deliberate fabrications.
  133. 133. Lit., "except" - but the Arabic construction of the sentence that follows makes it necessary to render the simple particle ills in the manner adopted by me ("and this, to be sure, does not apply to ..., etc.).
  134. 134. Lit., "one who is coerced, the while his heart is at rest in [his] faith". This relates to believers who, under torture or threat of death, ostensibly "recant" in order to save themselves. Although the Qur'an makes it clear in several places that martyrdom in the cause of faith is highly meritorious, "God does not burden any human being with more than he is well able to bear" (cf. 2:233 and 286, 6:152, 7:42, 23:62, and many other Qur'anic statements to the same effect).
  135. 135. Sc., "of what is good and what is bad for them". - For an explanation of God's "sealing" the hearts of those who are bent on denying the truth, see 2:7 and the corresponding note.
  136. 136. For an explanation of the concept of fitnah (appearing here in the verbal form futinu) and of my rendering it as "temptation to evil", see surah 8, note 25. As regards the expression alladhina hajaru in its spiritual connotation, see surah 2, note 203 and surah 4, note 124.
  137. 137. Lit., "the garment" (libas)- idiomatically used in classical Arabic to describe the utmost degree of misfortune which "envelops man like a garment" (Taj al-'Arus, with specific reference to the above verse).
  138. 138. This parable is meant to show that deliberate ingratitude for the manifold blessings which God bestows upon man - in other words, a deliberate refusal to submit to His guidance - is bound, in the long run and in the context of aggregate social life, to have disastrous consequences not only in the hereafter but in this world as well, inasmuch as no society may expect to live in security and ease unless it conforms to the ethical and social standards inherent in the concept of man's "bond with God" (as explained in surah 2, note 19).
  139. 139. It is this call to gratitude that provides a connection between the present passage and the foregoing parable of the ungrateful town and, thus, with the opening passages (verses 1-15) of this surah.
  140. 140. It is to be noted that the above two verses are almost identical with 2:172-173, and ought, therefore, to be read in conjunction with the whole passage of which those two verses form a part - namely, 2:168-173. Cf. also 6:145.
  141. 141. Regarding the very important problem of an arbitrary determination, based on subjective preferences, of what is to be considered ethically right or wrong, see surah 2, note 137.
  142. 142. I.e., in 6:146, revealed shortly before the present surah. The conjunctive particle "And" at the beginning of this sentence establishes a connection with the precept laid down in verse 114 above, "partake of all the lawful, good things which God has provided for you as sustenance": the implication being (as in 6:145) that none of the really good and wholesome things have been forbidden to the believer, and that the many dietary prohibitions and restrictions imposed on the Jews were imposed on them alone in punishment of their persistent sinning (cf. 3:93).
  143. 143. For this rendering of thumma, see surah 6, note 31.
  144. 144. This is one of the many meanings of the term ummah and, to my mind, the one most appropriate in the above context. - The mention of Abraham at this place contains a subtle allusion to verse 118, where the Jews are spoken of: for, the latter claim to be "the chosen people" on account of their descent from Abraham, whereas the Qur'an consistently rejects all claims to a special status by virtue of one's descent. Moreover, the Qur'an states in many places that whereas this particular ancestor of the Hebrews - and, by the way, of most of the Arab tribes as well - was a personification of all that is good and upright, so that "God exalted him with His love"
  145. 145. For an explanation of this rendering of the term han1f, see surah 2, note 110.
  146. 146. Lit., "thereafter" or "afterwards" (thumma): but since this particle evidently alludes here to the climax of all revelation as manifested in the Qur'an, the above rendering seems to be suitable.
  147. 147. I.e., about Abraham. The implication is that the majority of the Jews had deviated from the true creed of Abraham (which is the meaning of the phrase, "those who came to hold divergent views about him") inasmuch as most of them became convinced that they were "God's chosen people" simply because of their physical descent from that great Prophet: an assumption which obviously runs counter to every truly religious principle. As the Qur'an repeatedly points out, this spiritual arrogance was punished by God's imposition ou the children of Israel - and on them alone - of all manner of severe restrictions and rituals, of which the obligation to refrain from all work and even travel on the Sabbath was one. In its widest implication, this passage is meant to stress the fact that all God-imposed rituals are only a means towards the achievement of spiritual discipline, and never a religious goal in themselves.
  148. 148. I.e., He will judge between those who are convinced of their ultimate salvation on the basis of their alleged status of "God's chosen people", and those who believe in man's individual responsibility before God: and thus the discourse returns to the problem of God-consciousness and righteous living. CALL THOU (all mankind] unto thy Sustainer's path with wisdom and goodly exhortation, and argue with them in the most kindly manner -149 for, behold, thy Sustainer knows best as to who strays from His path, and best knows He as to who are the right-guided.
  149. 149. Cf. 29:46 - "And do not argue with the followers of earlier revelation otherwise than in the most kindly manner". This stress on kindness and tact and, hence, on the use of reason alone in all religious discussions with adherents of other creeds is fully in tune with the basic, categorical injunction, "There shall be no coercion in matters of faith" (2:256).
  150. 150. Lit., "retaliate [or "respond"] with the like of what you have been afflicted with": thus, the believers are admonished to observe self-restraint while arguing with people of another persuasion, and never to offend against decency and intellectual equity. Although retaliation in argument is permissible if one's integrity is impeached by an opponent, the sequence makes it clear that it is morally preferable to renounce it altogether and to bear the unjust attack with patience.
  151. 151. Lit., "and thy patience in adversity (sabr) is due to (or. "ream with"] none but God"- i.e., it must never be allowed to become a source of spiritual arrogance and false self-righteousness.
  152. 152. Lit., "all that they are scheming", i.e., by inventing false and irrelevant arguments against God's messages.