وَٱلْكِتَٰبِ ٱلْمُبِينِ﴿٢﴾
CONSIDER this divine writ, clear in itself and clearly showing the truth:2
ഈ ദിവ്യഗ്രന്ഥം സുവ്യക്തവും സത്യത്തെ വെളിവാക്കുന്നതുമാണ്:
إِنَّا جَعَلْنَٰهُ قُرْءَٰنًا عَرَبِيًّۭا لَّعَلَّكُمْ تَعْقِلُونَ﴿٣﴾
behold, We have caused it to be a discourse in the Arabic tongue, so that you might encompass it with your reason.3
നോക്കുക, നാം ഇതിനെ അറബി ഭാഷയിലുള്ള വ്യവഹാരമാക്കിയിരിക്കുന്നു, നിങ്ങള്‍ക്കത് യുക്തി ഉപയോഗിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി.
وَإِنَّهُۥ فِىٓ أُمِّ ٱلْكِتَٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ﴿٤﴾
And, verily, [originating as it does] in the source, with Us, of all revelation,4 it is indeed sublime, full of wisdom.
നിശ്ചയമായും, നമ്മില്‍ നിന്നുമുള്ള എല്ലാ ദിവ്യബോധനങ്ങളെയും പോലെ (പിറവിയെടുക്കുന്ന) ഇത്, തീര്‍ച്ചയായും ഉത്കൃഷ്ടമായതും വിവേകം നിറഞ്ഞതുമാകുന്നു.
أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحًا أَن كُنتُمْ قَوْمًۭا مُّسْرِفِينَ﴿٥﴾
[O YOU who deny the truth!] Should We, perchance, withdraw this reminder from you altogether, seeing that you are people bent on wasting your own selves?5
(അല്ലയോ സത്യനിഷേധികളേ!) നിങ്ങള്‍ സ്വയം നശിക്കുന്നതില്‍ മുഴുകിയിരിക്കുന്നത് കണ്ട് നാം നിങ്ങള്‍ക്ക് ഈ സന്ദേശമയക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വലിയണമെന്നാണോ?
وَكَمْ أَرْسَلْنَا مِن نَّبِىٍّۢ فِى ٱلْأَوَّلِينَ﴿٦﴾
And how many a prophet did We send to people of olden times!
പൂര്‍വ്വകാലങ്ങളിലെ ജനങ്ങളിലേക്ക് നാം എത്ര പ്രവാചകന്മാരെയാണയച്ചത്!
وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٧﴾
But never yet came a prophet to them without their deriding him -
അവരിലൊരാളെയും ആ ജനങ്ങള്‍ പരിഹസിക്കാതിരുന്നിട്ടില്ല –
فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشًۭا وَمَضَىٰ مَثَلُ ٱلْأَوَّلِينَ﴿٨﴾
and so, [in the end,] We destroyed them [even though they were] of greater might than these:6 and the [very] image of those people of old became a thing of the past.
അങ്ങനെ, (ഒടുവിൽ,) നാം അവരെ നശിപ്പിച്ചുകളഞ്ഞു, അവര്‍ ഇവരേക്കാള്‍ ശക്തരായിരുന്നെങ്കിലും: അങ്ങനെ, പൂര്‍വ്വകാല ജനങ്ങളെന്നത് കേവലം കഴിഞ്ഞുപോയ സംഭവം മാത്രമായിരിക്കുന്നു.
وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ﴿٩﴾
Yet thus it is (with most people]: if 7 thou ask them, "Who is it that has created the heavens and the earth?" - they will surely answer, "The Almighty, the All-Knowing has created them."
ഇങ്ങനെയാണ് (ഭൂരിഭാഗം ആളുകളുടെയും) കാര്യം: നിങ്ങളവരോട് “വാന-ഭുവനങ്ങള്‍ സൃഷ്ടിച്ചത് ആരാണ്?” എന്ന് ചോദിച്ചാല്‍, അവര്‍ തീര്‍ച്ചയായും പറയും: “അജയ്യനും സര്‍വജ്ഞനുമായ ആ ശക്തിയാണവയെ സൃഷ്ടിച്ചത്.”
ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًۭا وَجَعَلَ لَكُمْ فِيهَا سُبُلًۭا لَّعَلَّكُمْ تَهْتَدُونَ﴿١٠﴾
He it is who has made the earth a cradle for you, and has provided for you ways [of livelihood] thereon,8 so that you might follow the right path.
അവന്‍ ഭൂമിയെ നിങ്ങള്‍ക്കൊരു തൊട്ടിലാക്കി നല്‍കുകയും, അതിനുശേഷം അവയില്‍ നിങ്ങള്‍ക്ക് (ജീവിതമാര്‍ഗം കണ്ടെത്തുന്നതിനുള്ള) പാതകളൊരുക്കിത്തരികയും ചെയ്തു, നിങ്ങള്‍ ശരിയായ മാര്‍ഗം പിന്തുടരുന്നതിന് വേണ്ടി.
وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍۢ فَأَنشَرْنَا بِهِۦ بَلْدَةًۭ مَّيْتًۭا ۚ كَذَٰلِكَ تُخْرَجُونَ﴿١١﴾
And He it is who sends down, again and again,9 waters from the sky in due measure: and [as] We raise therewith dead land to life, even thus will you be brought forth [from the dead].
അവനാകുന്നു ആകാശങ്ങളില്‍ നിന്നും നിശ്ചിതമായ അളവില്‍ വീണ്ടും വീണ്ടും ജലം വര്‍ഷിപ്പിക്കുന്നത്: അങ്ങനെ മൃതഭൂമിയെ അവന്‍ ജീവിതത്തിലേക്കുയര്‍ത്തുന്നു. ഇതുപോലെ നിങ്ങളും (മരണത്തില്‍ നിന്നും) ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടും.
وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَٰمِ مَا تَرْكَبُونَ﴿١٢﴾
And He it is who has created all opposites.10 And He [it is who] has provided for you all those ships and animals whereon you ride,
അവനാകുന്നു സകലതിനെയും ഇണകളാക്കി സൃഷ്ടിച്ചത്. നിങ്ങള്‍ സഞ്ചരിക്കുന്ന കാലികളെയും കപ്പലുകളെയും നിങ്ങള്‍ക്കൊരുക്കിത്തന്നതും (അവനാകുന്നു),
لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَٰنَ ٱلَّذِى سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ﴿١٣﴾
in order that you might gain mastery over them," and that, whenever you have mastered them, you might remember your Sustainer's blessings and say: "Limitless in His glory is He who has made [all] this subservient to our use - since [but for Him,] we would not have been able to attain to it.
നിങ്ങള്‍ അവയ്ക്ക് മേല്‍ ആധിപത്യം നേടാന്‍ വേണ്ടി. അങ്ങനെ ആധിപത്യം നേടിക്കഴിഞ്ഞാല്‍, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളെ സ്മരിച്ചുകൊണ്ട് ഇപ്രകാരം വാഴ്ത്തുന്നതിനും: “എല്ലാറ്റിനെയും ഞങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി വിധേയപ്പെടുത്തി തന്ന അവന്‍ എത്ര പരിശുദ്ധന്‍! (അവനില്ലായിരുന്നെങ്കില്‍) ഞങ്ങള്‍ക്കിതൊന്നും നേടാന്‍ സാധിക്കുമായിരുന്നില്ല.
وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ﴿١٤﴾
Hence, verily, it is unto Him that we must always turn."
നിശ്ചയമായും, അവനിലേക്ക് തന്നെയാണ് നമ്മള്‍ മടങ്ങേണ്ടതും.
وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا ۚ إِنَّ ٱلْإِنسَٰنَ لَكَفُورٌۭ مُّبِينٌ﴿١٥﴾
AND YET,12 they attribute to Him offspring from among some of the beings created by Him!13 Verily, most obviously bereft of all gratitude is man!
എന്നിട്ടും, അവര്‍ അവന്‍ സൃഷ്ടിച്ച ചില സൃഷ്ടികള്‍ക്കിടയില്‍ നിന്നും അവര്‍ അവന്റെ സന്താനമുണ്ടെന്ന് ആരോപിക്കുന്നു! നിശ്ചയമായും, മനുഷ്യന്‍ ഏറെ കൃതഘ്‌നന്‍ തന്നെ!
أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍۢ وَأَصْفَىٰكُم بِٱلْبَنِينَ﴿١٦﴾
Or [do you think], perchance, that out of all His creation He has chosen for Himself daughters, and favoured you with sons?14
അല്ലെങ്കില്‍ (നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ), തന്റെ സൃഷ്ടികളില്‍ പെണ്‍മക്കളെ തനിക്കായി തെരഞ്ഞെടുക്കുകയും ആണ്‍മക്കളെ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തുവെന്ന്?
وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَٰنِ مَثَلًۭا ظَلَّ وَجْهُهُۥ مُسْوَدًّۭا وَهُوَ كَظِيمٌ﴿١٧﴾
For [thus it is:] if any of them is given the glad tiding of [the birth of] what he so readily attributes to the Most Gracious,15 his face darkens, and he is filled with suppressed anger:
എന്തെന്നാല്‍ (ഇങ്ങനയാണ് കാര്യം:) അവരിലാര്‍ക്കെങ്കിലും ഏറ്റവും പരിശുദ്ധനായവന് മേല്‍ അവര്‍ എളുപ്പത്തില്‍ ആരോപിക്കുന്നത് പോലെയുള്ള ഒരു (ജനനത്തെ കുറിച്ച്) സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടാല്‍, അവന്റെ മുഖം കറുക്കും, അവന്‍ ദേഷ്യം കൊണ്ട് നിറയുകയും ചെയ്യും.
أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍۢ﴿١٨﴾
"What! [Am I to have a daughter -] one who is to be reared [only] for the sake of ornament?"16 - and thereupon he finds himself torn by a vague inner conflict.17
“എന്ത് (എനിക്കൊരു പെണ്‍കുഞ്ഞുണ്ടാവുന്നു എന്നോ-) ആഭരണങ്ങള്‍ക്ക് വേണ്ടി മാത്രം വളര്‍ത്തപ്പെടാന്‍ ഒരു പെണ്‍കുഞ്ഞുണ്ടാവുന്നു എന്നോ?” - അങ്ങനെ അവന്‍ ആന്തരികമായ പ്രതിസന്ധിയാല്‍ തളര്‍ന്നുപോവുകയും ചെയ്യും.
وَجَعَلُوا۟ ٱلْمَلَٰٓئِكَةَ ٱلَّذِينَ هُمْ عِبَٰدُ ٱلرَّحْمَٰنِ إِنَٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَٰدَتُهُمْ وَيُسْـَٔلُونَ﴿١٩﴾
And [yet] they claim that the angels - who in themselves are but beings created by the Most Gracious18 - are females: [but] did they witness their creation? This false claim of theirs19 will be recorded, and they will be called to account [for it on Judgment Day]!
(എന്നിട്ടും) കാരുണികനായ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട മലക്കുകൾ സ്ത്രീകളാണെന്ന് ഇവര്‍ ആരോപിക്കും: (പക്ഷെ) അവര്‍ അവരുടെ സൃഷ്ടി കണ്ടിട്ടുണ്ടോ? അവരുടെ ഈ തെറ്റായ അവകാശവാദങ്ങള്‍ രേഖപ്പെടുത്തപ്പെടുകയും (വിധിപറയുന്ന നാളില്‍) ഇവരതിനു സമാധാനം ബോധിപ്പിക്കേണ്ടി വരികയും ചെയ്യും.
وَقَالُوا۟ لَوْ شَآءَ ٱلرَّحْمَٰنُ مَا عَبَدْنَٰهُم ۗ مَّا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَخْرُصُونَ﴿٢٠﴾
Yet they say, "Had [not] the Most Gracious so willed, we would never have worshipped them!" [But] they cannot have any knowledge of [His having willed] such a thing: they do nothing but guess 20
എന്നിട്ടും അവര്‍ പറയുന്നു, “പരമകാരുണികന്‍ ഇച്ഛിച്ചിട്ടില്ലായിരുന്നെങ്കില്‍, ഞങ്ങള്‍ അവരെയൊന്നും ആരാധിക്കുമായിരുന്നില്ല!” (പക്ഷെ) അവര്‍ക്ക് (അവന്‍ അങ്ങനെയൊരു കാര്യം ഇച്ഛിക്കുന്നതിനെ കുറിച്ച്) യാതൊരറിവുമില്ല: അവരുടേത് കേവലം ഊഹാപോഹങ്ങളല്ലാതെ മറ്റൊന്നുമല്ല.
أَمْ ءَاتَيْنَٰهُمْ كِتَٰبًۭا مِّن قَبْلِهِۦ فَهُم بِهِۦ مُسْتَمْسِكُونَ﴿٢١﴾
Or have We, perchance, vouchsafed them, before this one, a revelation [to the contrary,] to which they are still holding fast?21
അല്ലെങ്കില്‍, നമ്മള്‍ അവര്‍ക്ക് ഇതിന് മുമ്പ് അവരിപ്പോള്‍ മുറുകെ പിടിക്കുന്ന വല്ല ദിവ്യബോധനവും ഇറക്കി നല്‍കിയിട്ടുണ്ടോ?
بَلْ قَالُوٓا۟ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍۢ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّهْتَدُونَ﴿٢٢﴾
Nay, but they say, "Behold, We found our forefathers agreed on what to believe - and, verily, it is in their footsteps that we find our guidance!"
ഇല്ല, പക്ഷെ അവര്‍ പറയും, “നോക്കുക, ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വപിതാക്കളെ അവരുടെ വിശ്വാസത്തില്‍ യോജിപ്പുള്ളവരായി കണ്ടു- നിശ്ചയമായും, ഞങ്ങള്‍ അവരുടെ മാര്‍ഗത്തിലാണ് നേര്‍മാര്‍ഗം കണ്ടെത്തുന്നതും.”
وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍۢ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍۢ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّقْتَدُونَ﴿٢٣﴾
And thus it is: whenever We sent, before thy time, a warner to any community, those of its people who had lost themselves entirely in the pursuit of pleasures22 would always say, "Behold, we found our forefathers agreed on what to believe - and, verily, it is but in their footsteps that we follow!"22
ഇങ്ങനെയാകുന്നു: നിന്റെ കാലത്തിന് മുമ്പ് നാം എപ്പോഴേല്ലാം ഏതെങ്കിലും സമൂഹത്തിലേക്ക് ഒരു മുന്നറിയിപ്പുകാരനെ അയച്ചുവോ, അപ്പോഴെല്ലാം അവരില്‍ സുഖലോലുപതയില്‍ മുഴുകി കഴിയുന്നവര്‍ പറയും, “നോക്കുക, ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വപിതാക്കളെ അവരുടെ വിശ്വാസത്തില്‍ യോജിപ്പുള്ളവരായി കണ്ടു. നിശ്ചയമായും, ഞങ്ങള്‍ അവരുടെ മാര്‍ഗത്തിലാണ് നേര്‍മാര്‍ഗം കണ്ടെത്തുന്നതും"
۞ قَٰلَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ ءَابَآءَكُمْ ۖ قَالُوٓا۟ إِنَّا بِمَآ أُرْسِلْتُم بِهِۦ كَٰفِرُونَ﴿٢٤﴾
[Whereupon each prophet) would say,24 "Why, even though I bring you a guidance better than that which you found your forefathers believing in?" - [to which] the others would reply, "Behold, we deny that there is any truth in [what you claim to be) your messages!"
(അതേസമയം ഓരോ പ്രവാചകന്മാരും) ചോദിക്കും, “പക്ഷെ, നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ വിശ്വസിച്ചിരുന്നതിനേക്കാളും മികച്ച മാര്‍ഗമാണ് ഞങ്ങള്‍ നിങ്ങളിലേക്ക് കൊണ്ടുവരുന്നതെങ്കിലും (നിങ്ങള്‍ ആ പാതയില്‍ത്തന്നെ ചരിക്കുമെന്നോ?)” - (അതിന്) അവര്‍ ഇങ്ങനെ മറുപടി പറയും, “നോക്കുക, നിങ്ങളുടെ സന്ദേശമെന്ന് (നിങ്ങള്‍ അവകാശപ്പെടുന്നതില്‍) എന്തെങ്കിലും സത്യമുണ്ടെന്ന കാര്യം ഞങ്ങള്‍ നിഷേധിക്കുന്നു!”
فَٱنتَقَمْنَا مِنْهُمْ ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ﴿٢٥﴾
And so We inflicted Our retribution on them: and behold what happened in the end to those who gave the lie to the truth!
അങ്ങനെ നാം നമ്മുടെ പ്രതികാരം അവര്‍ക്ക് മേല്‍ ചുമത്തുകയും ചെയ്തു: നോക്കുക, സത്യത്തെ നിഷേധിച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്!
وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ وَقَوْمِهِۦٓ إِنَّنِى بَرَآءٌۭ مِّمَّا تَعْبُدُونَ﴿٢٦﴾
AND WHEN Abraham spoke to his father and his people, [he had this very truth in mind:25] "Verily, far be it from me to worship what you worship!
അബ്രഹാം തന്റെ പിതാവിനോടും ജനങ്ങളോടും സംസാരിച്ച സന്ദര്‍ഭം, (അദ്ദേഹത്തിന്റെ മനസ്സില്‍ ഈ സത്യമുണ്ടായിരുന്നു:) “നിശ്ചയമായും, നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്നതിനെ ആരാധിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു.
إِلَّا ٱلَّذِى فَطَرَنِى فَإِنَّهُۥ سَيَهْدِينِ﴿٢٧﴾
None [do I worship] but Him who has brought me into being: and, behold, it is He who will guide me!"
എന്നെ ഉണ്മയിലേക്ക് കൊണ്ടുവന്നവനെയല്ലാതെ മറ്റാരെയും ഞാന്‍ (ആരാധിക്കുന്നില്ല): നോക്കുക, അവന്‍ തന്നെയാണ് എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതും!”
وَجَعَلَهَا كَلِمَةًۢ بَاقِيَةًۭ فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ﴿٢٨﴾
And he uttered this as a word destined to endure among those who would come after him, so that they might [always] return [to it].
അവന് ശേഷം വരുന്നവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന തരത്തില്‍ അദ്ദേഹം ഈ വചനമുരുവിട്ടു, അവരിതിലേക്ക് (എപ്പോഴും) മടങ്ങുന്നതിന് വേണ്ടി.
بَلْ مَتَّعْتُ هَٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌۭ مُّبِينٌۭ﴿٢٩﴾
Now [as for those who did come after him,] I allowed them - as [I had allowed) their forebears - to enjoy their lives freely until the truth should come unto them through an apostle who would make all things clear:26
ഇപ്പോള്‍ (അവന്ന് ശേഷം വന്നവരെ സംബന്ധിച്ച്) നാം അവരെ അവരുടെ ജീവിതം ആസ്വദിക്കാന്‍ അനുവദിക്കുകയുണ്ടായി. അവരുടെ മുന്‍ഗാമികള്‍ക്ക് (നാം അനുവദിച്ചത് പോലെ); അവരിലേക്ക് സത്യവുമായി എല്ലാം വ്യക്തമാക്കാന്‍ ഒരു പ്രവാചകന്‍ വന്നെത്തുന്നത് വരെ:
وَلَمَّا جَآءَهُمُ ٱلْحَقُّ قَالُوا۟ هَٰذَا سِحْرٌۭ وَإِنَّا بِهِۦ كَٰفِرُونَ﴿٣٠﴾
but now that the truth has come to them, they say, "All this is mere spellbinding 27 eloquence - and, behold, we deny that there is any truth in it!"
പക്ഷെ ഇപ്പോള്‍ അവരിലേക്ക് സത്യം വന്നെത്തിയപ്പോള്‍ അവര്‍ പറയുന്നു, “ഇതെല്ലാം ആഭിചാരക്രിയകള്‍ മാത്രമാണ്. നോക്കുക, ഇതിലെന്തെങ്കിലും സത്യമുണ്ടെന്ന കാര്യം ഞങ്ങള്‍ നിഷേധിക്കുന്നു!”
وَقَالُوا۟ لَوْلَا نُزِّلَ هَٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍۢ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ﴿٣١﴾
And they say, too, "Why was not this Qur'an bestowed from on high on some great man of the two cities?"28
അവരിങ്ങനെയും ചോദിക്കുന്നു, “എന്തുകൊണ്ടാണീ ഖുര്‍ആന്‍ ഈ രണ്ട് നഗരങ്ങിലെ ഏതെങ്കിലും മഹാനായ പുരുഷന് മേല്‍ അവതരിക്കാതിരുന്നത്?”
أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍۢ دَرَجَٰتٍۢ لِّيَتَّخِذَ بَعْضُهُم بَعْضًۭا سُخْرِيًّۭا ۗ وَرَحْمَتُ رَبِّكَ خَيْرٌۭ مِّمَّا يَجْمَعُونَ﴿٣٢﴾
But is it they who distribute thy Sustainer's grace? [Nay, as] it is We who distribute their means of livelihood among them in the life of this world, and raise some of them by degrees above others, to the end that they might avail themselves of one another's help - [so, too, it is We who bestow gifts of the spirit upon whomever We will]: and this thy Sustainer's grace is better than all [the worldly wealth] that they may amass.
അവരാണോ രക്ഷിതാവിന്റെ അനുഗ്രഹം വിതരണം ചെയ്യുന്നത്? (അല്ല) ഇഹലോകജീവിതത്തില്‍ അവര്‍ക്കിടയില്‍ ജീവിതമാര്‍ഗങ്ങള്‍ വിതരണം ചെയ്യുന്നതും, അവരില്‍ മറ്റൊരാള്‍ക്ക് വേറെയൊരാളുടെ സഹായം തേടാന്‍ അവരില്‍ നിന്നും ചിലരെ മറ്റു ചിലരേക്കാള്‍ ഉയര്‍ത്തുന്നതും നാമാകുന്നു. (നാം ഇച്ഛിക്കുന്നവര്‍ക്ക് മേല്‍ നാം അനുഗ്രഹങ്ങള്‍ ചൊരിയുന്നു): ഇതാകുന്നു നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം. ഇത് അവര്‍ സ്വരുക്കൂട്ടുന്ന ഏതൊരു (ഐഹിക വിഭവസമ്പത്തിനേക്കാളും) മെച്ചപ്പെട്ടതാകുന്നു.
وَلَوْلَآ أَن يَكُونَ ٱلنَّاسُ أُمَّةًۭ وَٰحِدَةًۭ لَّجَعَلْنَا لِمَن يَكْفُرُ بِٱلرَّحْمَٰنِ لِبُيُوتِهِمْ سُقُفًۭا مِّن فِضَّةٍۢ وَمَعَارِجَ عَلَيْهَا يَظْهَرُونَ﴿٣٣﴾
And were it not that [with the prospect of boundless riches before them] all people would become one [evil] community,29 We might indeed have provided for those who [now] deny the Most Gracious roofs of silver for their houses, and [silver] stairways whereon to ascend,
(തങ്ങളുടെ മുന്നിലുള്ള പരിധികളില്ലാത്ത സമൃദ്ധികള്‍ കണ്ട്) എല്ലാ മനുഷ്യരും ഒരൊറ്റ (ദുഷ്ട) സമുദായമായി മാറുമെന്നല്ലായിരുന്നെങ്കില്‍, നാം അവര്‍ക്ക് (ഇപ്പോള്‍ നിഷേധിക്കുന്നവര്‍ക്ക്) അവരുടെ വീടുകള്‍ക്ക് വെള്ളിമേല്‍ക്കൂരകളും, വെള്ളി കോണികളും,
وَلِبُيُوتِهِمْ أَبْوَٰبًۭا وَسُرُرًا عَلَيْهَا يَتَّكِـُٔونَ﴿٣٤﴾
and [silver] doors for their houses, and [silver] couches whereon to recline,
അവരുടെ വീടുകള്‍ക്ക് വെള്ളി വാതിലുകളും, അവര്‍ക്ക് വിശ്രമിക്കാന്‍ വെള്ളികൊണ്ടുള്ള മഞ്ചങ്ങളും,
وَزُخْرُفًۭا ۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَٰعُ ٱلْحَيَوٰةِ ٱلدُّنْيَا ۚ وَٱلْءَاخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ﴿٣٥﴾
and gold [beyond count]...
(അളവറ്റ) സ്വര്‍ണ്ണവും നല്‍കുമായിരുന്നു. എന്നിരുന്നാലും ഇവയൊന്നും ഈ ലോകത്തിലെ (നശ്വരമായ) ആനന്ദങ്ങളല്ലാതെ മറ്റൊന്നുമല്ല- അതേസമയം, നിന്റെ രക്ഷിതാവിനോടുള്ള ഭയഭക്തിയില്‍ കഴിഞ്ഞവര്‍ക്ക് വരാനിരിക്കുന്ന ജീവിതത്തില്‍ (സന്തോഷമുണ്ട്).
وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَٰنِ نُقَيِّضْ لَهُۥ شَيْطَٰنًۭا فَهُوَ لَهُۥ قَرِينٌۭ﴿٣٦﴾
But as for anyone who chooses to remain blind to the remembrance of the Most Gracious, to him We assign an [enduring] evil impulse, to become his other self:31
എന്നാല്‍ ആരെങ്കിലും ഏറ്റവും കരുണാമയനായവനോടുള്ള സ്മരണക്ക് മുന്നില്‍ മുഖം തിരിച്ചുകളയുന്നുവോ, അവന്‍ നാം (നിലനില്‍ക്കുന്ന) പൈശാചിക ത്വരയെ നല്‍കുകയും, അത് അവന്റെ മറ്റൊരു സ്വത്വമായി തീരുകയും ചെയ്യും:
وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ﴿٣٧﴾
whereupon, behold, these [evil impulses] bar all such from the path [of truth], making them think that they are guided aright!
അങ്ങനെ, നോക്കുക, ഈ (പൈശാചിക ത്വര) അവരെയെല്ലാം (സത്യത്തിന്റെ) പാതയില്‍ നിന്നും തടയുകയും, അവര്‍ നേരായ പാതയിലാണെന്ന് തെറ്റായി തോന്നിപ്പിക്കുകയും ചെയ്യും!
حَتَّىٰٓ إِذَا جَآءَنَا قَالَ يَٰلَيْتَ بَيْنِى وَبَيْنَكَ بُعْدَ ٱلْمَشْرِقَيْنِ فَبِئْسَ ٱلْقَرِينُ﴿٣٨﴾
But in the end,32 when he [who has thus sinned] appears before us [on Judgment Day], he will say [to his other self], "Would that between me and thee there had been the distance of east and west!"33 - for, evil indeed [has proved] that other self!
പക്ഷെ അവസാനം, അവന്‍ (അങ്ങനെ പാപം ചെയ്തവന്‍) നമുക്ക് മുന്നിലേക്കെത്തുമ്പോള്‍ (വിധിപറയുന്ന ദിവസം), അവന്‍ അവന്റെ (അപരസ്വത്വത്തോട്) പറയും, “നിനക്കും എനിക്കുമിടയില്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരമുണ്ടായിരുന്നെങ്കില്‍!” - എന്തെന്നാല്‍ അപരസത്വം തീര്‍ച്ചയായും അധാര്‍മികമാണെന്ന് (തെളിയിച്ചിരിക്കുന്നു)!
وَلَن يَنفَعَكُمُ ٱلْيَوْمَ إِذ ظَّلَمْتُمْ أَنَّكُمْ فِى ٱلْعَذَابِ مُشْتَرِكُونَ﴿٣٩﴾
On that Day it will not profit you in the least [to know] that, since you have sinned [together], you are now to share your suffering [as well].34
അന്നേദിവസം നിങ്ങള്‍ (പരസ്പരം ഒരുമിച്ച്) പാപം ചെയ്തത് കൊണ്ട്, നിങ്ങളുടെ ശിക്ഷയും നിങ്ങള്‍ പരസ്പരം അനുഭവിച്ചുക്കൊള്ളുക എന്ന് അറിയുന്നത് നിങ്ങള്‍ക്ക് യാതൊരു ഗുണവും ചെയ്യുകയില്ല .
أَفَأَنتَ تُسْمِعُ ٱلصُّمَّ أَوْ تَهْدِى ٱلْعُمْىَ وَمَن كَانَ فِى ضَلَٰلٍۢ مُّبِينٍۢ﴿٤٠﴾
CANST THOU, perchance, [O Muhammad,] make the deaf hear, or show the right way to the blind or to such as are obviously lost in error?35
(അല്ലയോ മുഹമ്മദ്) നിനക്ക് ബധിരന്മാര്‍ക്ക് കേള്‍വി നല്‍കാന്‍ സാധിക്കുമോ? അല്ലെങ്കില്‍, അന്ധരായവര്‍ക്കും വ്യക്തമായ വഴികേടിലകപ്പെട്ടവര്‍ക്കും നേരായ പാത കണിച്ച് കൊടുക്കാന്‍ സാധിക്കുമോ?
فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ﴿٤١﴾
But whether We do [or do not] take thee away [ere thy message prevails] - verily, We shall inflict Our retribution on them;
പക്ഷെ, നാം നിന്നെ നാം എടുത്തുമാറ്റിയാലും ഇല്ലെങ്കില്‍ (നിന്റെ സന്ദേശം നിലനില്‍ക്കുന്നു)- നിശ്ചയമായും, നാം അവര്‍ക്ക് മേല്‍ നമ്മുടെ പ്രതികാരം പ്രവര്‍ത്തിക്കുന്നതാണ്;
أَوْ نُرِيَنَّكَ ٱلَّذِى وَعَدْنَٰهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ﴿٤٢﴾
and whether We show thee [or do not show thee in this world] the fulfilment of what We have promised them - verily, We have full power over them!
നമ്മള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തതം നാം നിനക്ക് കാണിച്ചുനല്‍കുകയാണെങ്കിലും (ഈ ലോകത്ത് കാണിച്ചുനല്‍കിയിട്ടില്ലെങ്കിലും) -നിശ്ചയമായും നാം അവര്‍ക്ക് മേല്‍ പൂര്‍ണ്ണമായ അധികാരമുള്ളവനാകുന്നു!
فَٱسْتَمْسِكْ بِٱلَّذِىٓ أُوحِىَ إِلَيْكَ ۖ إِنَّكَ عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٤٣﴾
So hold fast to all that has been revealed to thee: for, behold, thou art on a straight way;
അതുകൊണ്ട് നിനക്ക് വെളിപ്പട്ടതിനെ നീ മുറുകെ പിടിക്കുക: എന്തെന്നാല്‍, നോക്കുക, നീ നേരായ മാര്‍ഗത്തിലാകുന്നു;
وَإِنَّهُۥ لَذِكْرٌۭ لَّكَ وَلِقَوْمِكَ ۖ وَسَوْفَ تُسْـَٔلُونَ﴿٤٤﴾
and, verily, this [revelation] shall indeed become [a source of] eminence for thee and thy people:36 but in time you all will be called to account [for what you have done with it].37
കൂടാതെ, നിശ്ചയമായും, ഇത് (ഈ ദിവ്യബോധനം) നിനക്കും നിന്റെ ജനങ്ങള്‍ക്കും കീര്‍ത്തിക്ക് കാരണമാവും: പക്ഷെ, (ഇത് കൊണ്ട് എന്ത് ചെയ്തുവെന്ന കാര്യത്തില്‍) നിങ്ങളെല്ലാവരും ചോദ്യം ചെയ്യപ്പെടും.
وَسْـَٔلْ مَنْ أَرْسَلْنَا مِن قَبْلِكَ مِن رُّسُلِنَآ أَجَعَلْنَا مِن دُونِ ٱلرَّحْمَٰنِ ءَالِهَةًۭ يُعْبَدُونَ﴿٤٥﴾
Yet [above all else,] ask any of Our apostles whom We sent forth before thy time38 whether We have ever allowed that deities other than the Most Gracious be worshipped!
എന്നിരുന്നാലും (മറ്റെല്ലാത്തിലുമുപരിയായി), നിനക്ക് മുന്നെ നാം അയച്ച നമ്മുടെ പ്രവാചകന്മാരില്‍ ആരോടുവേണമെങ്കിലും ചോദിച്ചുക്കൊള്ളുക, പരമകാരുണികനെയല്ലാതെ മറ്റേതെങ്കിലും മൂര്‍ത്തികളെ ആരാധിക്കാന്‍ നാം അനുവദിച്ചിട്ടുണ്ടോ എന്ന്!
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ فَقَالَ إِنِّى رَسُولُ رَبِّ ٱلْعَٰلَمِينَ﴿٤٦﴾
THUS, INDEED,39 have We sent Moses with Our messages unto Pharaoh and his great ones; and he said: "Behold, I am an apostle of the Sustainer of all the worlds!"
അതുകൊണ്ട്, തീര്‍ച്ചയായും, ഫറോവയുടെയും അദ്ദേഹത്തിന്റെ പ്രതാപികളുടെയും അടുക്കലേക്ക് നാം നമ്മുടെ സന്ദേശങ്ങളുമായി മൂസയെ പറഞ്ഞയച്ചു. എന്നിട്ട് മൂസ ഇങ്ങനെ പറഞ്ഞു: “നോക്കുക, ഞാന്‍ ഈ ലോക രക്ഷിതാവിന്റെ ഒരു പ്രവാചകനാകുന്നു!”
فَلَمَّا جَآءَهُم بِـَٔايَٰتِنَآ إِذَا هُم مِّنْهَا يَضْحَكُونَ﴿٤٧﴾
But as soon as he came before them with Our [miraculous] signs,"' lo! they derided them,
പക്ഷെ, നമ്മുടെ (മാസ്മരികമായ) ദൃഷ്ടാന്തങ്ങളുമായി അവര്‍ക്ക് മുന്നില്‍ അദ്ദേഹം വന്നപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു,
وَمَا نُرِيهِم مِّنْ ءَايَةٍ إِلَّا هِىَ أَكْبَرُ مِنْ أُخْتِهَا ۖ وَأَخَذْنَٰهُم بِٱلْعَذَابِ لَعَلَّهُمْ يَرْجِعُونَ﴿٤٨﴾
although each sign that We showed them was weightier than the preceding one: and [each time] We took them to task through suffering, so that they might return [to Us].41
നാം കാണിച്ച ഓരോ ദൃഷ്ടാന്തങ്ങളും അവയുടെ മുന്നെ കാണിച്ചതിനേക്കാള്‍ ശക്തമായിരുന്നിട്ടും: (ഓരോ പ്രാവശ്യവും) ഞാന്‍ അവരെ യാതനകളനുഭവിപ്പിച്ചു, അവര്‍ (നമ്മിലേക്ക്) മടങ്ങാന്‍ വേണ്ടി.
وَقَالُوا۟ يَٰٓأَيُّهَ ٱلسَّاحِرُ ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهْتَدُونَ﴿٤٩﴾
And [every time] they exclaimed: "O thou sorcerer! Pray for Us to thy Sustainer on the strength of the covenant [of prophethood] which He has made with thee: for, verily, we shall now follow the right way!"
(അങ്ങനെയുള്ള ഓരോ തവണയും) അവര്‍ ഇങ്ങനെ പറഞ്ഞു: അല്ലയോ ആഭിചാരകാ! നിനക്ക് അവന്‍ തന്ന (പ്രവാചകത്വമെന്ന) പദവിയുടെ ശക്തി കൊണ്ട് ഞങ്ങള്‍ക്ക് വേണ്ടി നീ നിന്റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക: എന്തെന്നാല്‍, നിശ്ചയമായും, ഞങ്ങള്‍ ഇപ്പോള്‍ നേരായ മാര്‍ഗം പിന്തുടരുന്നതാകുന്നു!
فَلَمَّا كَشَفْنَا عَنْهُمُ ٱلْعَذَابَ إِذَا هُمْ يَنكُثُونَ﴿٥٠﴾
But whenever We removed the suffering from them, lo! they would break their word.
പക്ഷെ നാം അവരില്‍ നിന്നും ദുരിതത്തെ അകറ്റിയപ്പോഴെല്ലാം, അവര്‍ അവരുടെ വാക്ക് തെറ്റിക്കുകയും ചെയ്തു.
وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَٰذِهِ ٱلْأَنْهَٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ﴿٥١﴾
And Pharaoh issued a call to his people, saying: "O my people! Does not the dominion over Egypt belong to me, since all these running waters flow at my feet?42 Can you not, then, see [that I am your lord supreme]?
അങ്ങനെ ഫറോവ അവന്റെ ജനങ്ങളിലേക്ക് ഒരു വിളംബരമറിയിച്ചു: “അല്ലയോ എന്റെ ജനങ്ങളേ! ഈ ഈജിപ്തിന്റെ അധികാരം എനിക്കല്ലോ, ഈ ഒഴുകുന്ന ജലമെല്ലാം ഒഴുകിയെത്തുന്നത് എന്റെ കാല്‍ക്കലല്ലേ? അങ്ങനെ, (ഞാനാണ് നിങ്ങളുടെ ദൈവമെന്ന്) നിങ്ങള്‍ക്ക് കണ്ടുകൂടെ?
أَمْ أَنَا۠ خَيْرٌۭ مِّنْ هَٰذَا ٱلَّذِى هُوَ مَهِينٌۭ وَلَا يَكَادُ يُبِينُ﴿٥٢﴾
Am I not better than this contemptible man who can hardly make his meaning clear?43
തന്റെ ഉദ്ദേശത്തെ വ്യക്തമാക്കാന്‍ പോലും സാധിക്കാത്ത ഈ നിന്ദ്യനായ മനുഷ്യനേക്കാള്‍ മെച്ചപ്പെട്ടവന്‍ ഞാനല്ലേ?
فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌۭ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَٰٓئِكَةُ مُقْتَرِنِينَ﴿٥٣﴾
"And then - why have no golden armlets been bestowed on him?44 - or why have no angels come together with him?"
എന്നിട്ട്- ഇവനെന്തുകൊണ്ടാണ് സ്വര്‍ണ്ണം കൊണ്ടുള്ള കൈത്തളകളില്ലാത്തത്? - അല്ലെങ്കില്‍ എന്തുകൊണ്ടാണ് അവന്റെ കൂടെ മാലാഖമാര്‍ വരാത്തത്?”
فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا۟ قَوْمًۭا فَٰسِقِينَ﴿٥٤﴾
Thus he incited his people to levity, and they obeyed him: for, behold, they were people depraved!
അങ്ങനെ അവന്‍ ജനങ്ങളെ ചാപല്യത്തിലേക്ക് വഴിനഴിച്ചു, അവര്‍ അവനെ അനുസരിക്കുകയും ചെയ്തു: എന്തെന്നാല്‍, നോക്കുക, അവര്‍ ദുഷിച്ച ജനങ്ങളായിരുന്നു!
فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَٰهُمْ أَجْمَعِينَ﴿٥٥﴾
But when they continued to challenge Us, We inflicted Our retribution on them, and drowned them all:
പക്ഷെ, അവര്‍ നമ്മെ വെല്ലുവിളിക്കുന്നത് തുടര്‍ന്നപ്പോള്‍, നാം അവര്‍ക്ക് മേല്‍ നമ്മുടെ പ്രതികാരം ഇറക്കി നല്‍കി, അവരെയെല്ലാവരെയും മുക്കിക്കൊല്ലുകയും ചെയ്തു:
فَجَعَلْنَٰهُمْ سَلَفًۭا وَمَثَلًۭا لِّلْءَاخِرِينَ﴿٥٦﴾
and so We made them a thing of the past, and an example to those who would come after them.
അങ്ങനെ നാം അവരെ കഴിഞ്ഞ് വരാനിരിക്കുന്ന തലമുറകള്‍ക്കുള്ള ഭൂതകാലത്തിലെ ഒരു പാഠമാക്കി മാറ്റുകയും ചെയ്തു.
۞ وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ﴿٥٧﴾
NOW WHENEVER [the nature of] the son of Mary is set forth as an example, [O Muhammad,] lo! thy people raise an outcry on this score,
എപ്പോഴെല്ലാം മേരിയുടെ പുത്രന്റെ ഉദാഹരണമെടുത്തോ, (അല്ലയോ മുഹമ്മദ്), അപ്പോഴെല്ലാം നിന്റെ ജനത ഈ പേരില്‍ വഴക്കുകളുണ്ടാക്കിയിരിക്കുന്നു,
وَقَالُوٓا۟ ءَأَٰلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًۢا ۚ بَلْ هُمْ قَوْمٌ خَصِمُونَ﴿٥٨﴾
and say, "Which is better - our deities or he?"45 [But] it is only in the spirit of dispute that they put this comparison before thee: yea, they are contentious folk!45
എന്നിട്ടവരിങ്ങനെ പറയും, “ആരാണ് നല്ലത്- ഞങ്ങളുടെ ആരാധനാമൂര്‍ത്തികളോ അതോ അവനോ?” (പക്ഷെ) സത്യത്തില്‍ വെറുതെ വഴക്കുണ്ടാക്കാന്‍ മാത്രമത്രെ അവര്‍ ഈ താരതമ്യം നിനക്ക് മുമ്പിലേക്ക് വെക്കുന്നത്, അവര്‍ കലഹപ്രിയരായ ജനതയത്രെ!
إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَٰهُ مَثَلًۭا لِّبَنِىٓ إِسْرَٰٓءِيلَ﴿٥٩﴾
[As for Jesus,] he was nothing but [a human being -] a servant [of Ours] whom We had graced [with prophethood], and whom We made an example for the children of Israel.
(ക്രിസ്തുവിന്റെ കാര്യത്തില്‍) അദ്ദേഹം (ഒരു മനുഷ്യനല്ലാതെ) മറ്റൊന്നുമായിരുന്നില്ല- നാം (പ്രവാചകത്വം) പ്രദാനം ചെയ്ത (നമ്മുടെ) ഒരു ദാസനായിരുന്നു അദ്ദേഹം, അദ്ദേഹത്തെ നാം ഇസ്രയേല്‍ സന്തതികള്‍ ഒരു മാതൃകയാക്കി തീര്‍ക്കുകയും ചെയ്തു.
وَلَوْ نَشَآءُ لَجَعَلْنَا مِنكُم مَّلَٰٓئِكَةًۭ فِى ٱلْأَرْضِ يَخْلُفُونَ﴿٦٠﴾
And had We so willed, [O you who worship angels,] We could indeed have made you into angels succeeding one another on earth!47
നമ്മള്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍, (അല്ലയോ മാലാഖമാരെ ആരാധിക്കുന്നവരെ) നിങ്ങളില്‍ നിന്നുമുള്ള പിന്‍ഗാമികളായി മാലാഖമാരെ ആക്കിത്തീര്‍ക്കുമായിരുന്നു!
وَإِنَّهُۥ لَعِلْمٌۭ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٦١﴾
AND, BEHOLD, this [divine writ] is indeed a means to know [that] the Last Hour [is bound to come];48 hence, have no doubt whatever about it, but follow Me: this [alone] is a straight way.
നോക്കുക, (ഈ ദിവ്യഗ്രന്ഥം) നിശ്ചയമായും നിങ്ങള്‍ക്ക് (വരാനിരിക്കുന്ന) അവസാനനാളിനെ കുറിച്ചറിയാനുളഅള ഒരു മാര്‍ഗമാവുന്നു; ആയതിനാല്‍, അതിനെ കുറിച്ച് ഒരു സംശയവുമില്ലാതെ, എന്നെ പിന്തുടരുക: ഇത് (മാത്രമാകുന്നു) നേരായ മാര്‍ഗം.
وَلَا يَصُدَّنَّكُمُ ٱلشَّيْطَٰنُ ۖ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ﴿٦٢﴾
And let not Satan bar you [from it] - for, verily, he is your open foe!
കൂടാതെ, ചെകുത്താനെ നിങ്ങളെ ഇതില്‍ നിന്നും തടയാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക- എന്തെന്നാല്‍, നിശ്ചയമായും, അവന്‍ നിങ്ങളുടെ പ്രത്യക്ഷമായ ശത്രുവാകുന്നു!
وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَٰتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ ۖ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ﴿٦٣﴾
NOW WHEN Jesus came [to his people] with all evidence of the truth, he said: "I have now come unto you with wisdom,49 and to make clear unto you some of that on which you are at variance:50 hence, be conscious of God, and pay heed unto me.
സ്പഷ്ടമായ സത്യത്തിന്റെ സകല തെളിവുകളുമായി ഈസാ (തന്റെ ജനങ്ങളിലേക്ക് വന്നപ്പോള്‍) അദ്ദേഹം പറഞ്ഞു: “ഞാനിപ്പോള്‍ വിവേകവുമായി നിങ്ങളിലേക്ക് വന്നെത്തിയിരിക്കുന്നു, നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് വ്യക്തമാക്കിനല്‍കാന്‍ വേണ്ടിയും: ആയതിനാല്‍, നിങ്ങള്‍ ദൈവത്തിനെ കുറിച്ച് ബോധവാന്മാരായിരിക്കുക, എന്നെ ശ്രവിക്കുകയും ചെയ്യുക.
إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَٰذَا صِرَٰطٌۭ مُّسْتَقِيمٌۭ﴿٦٤﴾
"Verily, God is my Sustainer as well as your Sustainer; so worship [none but) Him: this [alone] is a straight way!"
“നിശ്ചയമായും, ദൈവമാകുന്നു എന്റെയും നിങ്ങളുടെയും രക്ഷിതാവ്; അതുകൊണ്ട് അവനെയല്ലാതെ (മറ്റാരെയും) ആരാധിക്കാതിരിക്കുക: ഇത് (മാത്രമാകുന്നു) നേരായ മാര്‍ഗം!”
فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌۭ لِّلَّذِينَ ظَلَمُوا۟ مِنْ عَذَابِ يَوْمٍ أَلِيمٍ﴿٦٥﴾
But factions from among those [who came after Jesus] began to hold divergent views:51 woe, then, unto those who are bent on evildoing - [woe] for the suffering [that will befall them] on a grievous Day!
പക്ഷെ (ഈസക്ക് ശേഷം) അവരില്‍ നിന്നും വന്നെത്തിയ വിഭാഗങ്ങള്‍ വിഭിന്നമായ വീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാരംഭിച്ചു: തെറ്റുകളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് ദുരിതമുണ്ട്- വേദനാജനകമായ ആ ദിനത്തില്‍ (അവരുടെ മേല്‍ വന്ന് പതിക്കുന്ന) ശിക്ഷയുടെ ദുരിതം!
هَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةًۭ وَهُمْ لَا يَشْعُرُونَ﴿٦٦﴾
ARE THEY [who are lost in sin] but waiting for the Last Hour - [waiting] that it come upon them of a sudden, without their being aware [of its approach]?
അവര്‍ (പാപത്തില്‍ മുഴുകിയിരിക്കുന്നവര്‍) അന്ത്യനാളിന് വേണ്ടിയാണോ കാത്തിരിക്കുന്നത്- അതിന്റെ വരവിനെ കുറിച്ച് അവര്‍ക്ക് യാതൊരു ബോധ്യവുമില്ലാതെ അത് അവര്‍ക്ക് മേല്‍ പെട്ടെന്ന് വന്നെത്തെണമെന്നാണോ?
ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ﴿٦٧﴾
On that Day, [erstwhile] friends will be foes unto one another52 - [all] save the God-conscious.
അന്നേദിവസം, അവരുടെ സുഹൃത്തുകളായിരുന്നവരെല്ലാവരും പരസ്പരം ശത്രുക്കളായി തീരും - ദൈവത്തിനെ ഭയപ്പെട്ടവരൊഴികെ.
يَٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ﴿٦٨﴾
[And God will say:] "O you servants of Mine! No fear need you have today, and neither shall you grieve -
(അന്നേരം ദൈവമിങ്ങനെ അരുളി ചെയ്യും:): “അല്ലയോ എന്റെ ദാസന്മാരെ! നിങ്ങളിന്നേ ദിവസം ഒന്നും തന്നെ ഭയപ്പെടേണ്ടതില്ല, നിങ്ങള്‍ വിഷമിക്കേണ്ടതുമില്ല-
ٱلَّذِينَ ءَامَنُوا۟ بِـَٔايَٰتِنَا وَكَانُوا۟ مُسْلِمِينَ﴿٦٩﴾
[O you] who have attained to faith in Our messages and have surrendered your own selves unto Us!
അല്ലയോ എന്റെ സന്ദേശങ്ങളില്‍ വിശ്വസിക്കുകയും എന്നില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തവരേ!
ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ﴿٧٠﴾
Enter paradise, you and your spouses, with happiness blest!"
സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചുകൊള്ളുക, നിങ്ങളും നിങ്ങളുടെ ഇണകളും, സന്തോഷത്താല്‍ അനുഗ്രഹിക്കപ്പെട്ടവരായിക്കൊണ്ട്!”
يُطَافُ عَلَيْهِم بِصِحَافٍۢ مِّن ذَهَبٍۢ وَأَكْوَابٍۢ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَٰلِدُونَ﴿٧١﴾
[And there] they will be waited upon with trays and goblets of gold; and there will be found all that the souls might desire, and [all that] the eyes might delight in. And therein shall you abide, [O you who believe:]
(അവിടെ) അവരെ കാത്ത് സ്വര്‍ണപാത്രങ്ങളും ചഷകങ്ങളുമുണ്ടാവും: മനസ്സുകളാഗ്രഹിക്കുന്നതും കണ്ണുകള്‍ തിളങ്ങുനനതുമായ സകലതും അവിടെ നിങ്ങള്‍ക്ക് ലഭികകും. അവിടെ നിങ്ങള്‍ നിത്യവാസികളായിരിക്കും (അല്ലയോ വിശ്വസിക്കുന്നവരേ)
وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ﴿٧٢﴾
for such will be the paradise which you shall have inherited by virtue of your past deeds:.
നിങ്ങളുടെ മുന്‍കാല പ്രവര്‍ത്തികളുടെ ഗുണഫലമായി നിങ്ങള്‍ക്ക് ലഭിച്ചതത്രെ ഈ സ്വര്‍ഗം.
لَكُمْ فِيهَا فَٰكِهَةٌۭ كَثِيرَةٌۭ مِّنْهَا تَأْكُلُونَ﴿٧٣﴾
fruits [of those deeds] shall you have in abundance, [and] thereof shall you partake!
നിങ്ങള്‍ക്കതിന്റെ ഫലം സമൃദ്ധിയായി ലഭിക്കും, അതില്‍ നിന്ന് നിങ്ങള്‍ക്ക് യഥേഷ്ഠം സ്വീകരിക്കാം!
إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَٰلِدُونَ﴿٧٤﴾
[But,] behold, they who are lost in sin shall abide in the suffering of hell:53
(പക്ഷെ) നോക്കുക, പാപങ്ങളാല്‍ വഴിപിഴച്ചവര്‍ നരകത്തിന്റെ ദുരിതത്തില്‍ നിത്യവാസികളായിരിക്കും:
لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ﴿٧٥﴾
it will not be lightened for them; and therein they will be lost in hopeless despair.
അവര്‍ക്ക് അത് ലളിതമാക്കപ്പെടുകയില്ല; അവരതില്‍ യാതൊരു പ്രതീക്ഷയുമില്ലാതെ നിരാശാഭരിതരായിരിക്കും.
وَمَا ظَلَمْنَٰهُمْ وَلَٰكِن كَانُوا۟ هُمُ ٱلظَّٰلِمِينَ﴿٧٦﴾
And it is not We who will be doing wrong unto them, but it is they who will have wronged themselves.
നാമല്ല അവരോട് അക്രമം ചെയ്തത്, അവര്‍ അവരോട് തന്നെയാകുന്നു അക്രമം ചെയ്തത്.
وَنَادَوْا۟ يَٰمَٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّٰكِثُونَ﴿٧٧﴾
And they will cry: "O thou [angel] who rulest [over hell]! Let thy Sustainer put an end to us!" - [whereupon] he will reply: "Verily, you must live on [in this state]..."
അപ്പോള്‍ അവരിങ്ങനെ കരഞ്ഞുകൊണ്ടിരിക്കും: “അല്ലെയോ (നരകത്തിന്റെ) അധിപനായ (മാലാഖേ)! നിന്റെ രക്ഷിതാവ് ഞങ്ങള്‍ക്കൊരു അന്ത്യം നല്‍കിയിരുന്നെങ്കില്‍!” (അപ്പോള്‍) അദ്ദേഹം ഇങ്ങനെ മറുപടി നല്‍കും: “നിശ്ചയമായും, നിങ്ങള്‍ (ഈ അവസ്ഥയില്‍) ജീവിക്കുക തന്നെ ചെയ്യണം".
لَقَدْ جِئْنَٰكُم بِٱلْحَقِّ وَلَٰكِنَّ أَكْثَرَكُمْ لِلْحَقِّ كَٰرِهُونَ﴿٧٨﴾
INDEED, [O you sinners,] We have conveyed the truth unto you; but most of you abhor the truth.54
നിശ്ചയമായും (അല്ലയോ പാപികളേ) നാം നിങ്ങളിലേക്ക് സത്യമെത്തിച്ചിരുന്നു; പക്ഷെ നിങ്ങളില്‍ അധികപേരും സത്യത്തെ വെറുപ്പോടെ കണ്ടവരായിരുന്നു.
أَمْ أَبْرَمُوٓا۟ أَمْرًۭا فَإِنَّا مُبْرِمُونَ﴿٧٩﴾
Why - can they (who deny the truth ever] determine what [the truth] should be?55
എന്തുകൊണ്ടാണ്- (സത്യത്തെ എപ്പോഴും നിഷേധിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്) എന്താണ് (സത്യമെന്ന്) തീരുമാനിക്കാന്‍ സാധിക്കുമെന്നാണോ?
أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ﴿٨٠﴾
Or do they, perchance, think that We do not hear their hidden thoughts and their secret confabulations?56 Yea, indeed, [We do,) and Our heavenly forces57 are with them, recording [all).
അല്ലെങ്കില്‍, ഒരു പക്ഷെ, നമുക്ക് അവരുടെ രഹസ്യ സല്ലാപങ്ങളും ചിന്തകളും കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് അവര്‍ ചിന്തിക്കുന്നുണ്ടോ? നിശ്ചയമായും, (നാമും) നമ്മുടെ സ്വര്‍ഗീയ ശക്തികളും അവരോടൊപ്പം തന്നെയുണ്ട്, എല്ലാം രേഖപ്പെടുത്തിക്കൊണ്ട്.
قُلْ إِن كَانَ لِلرَّحْمَٰنِ وَلَدٌۭ فَأَنَا۠ أَوَّلُ ٱلْعَٰبِدِينَ﴿٨١﴾
Say [O Prophet): "If the Most Gracious [truly) had a son, I would be the first to worship him!"
അല്ലയോ (പ്രവാചകരേ) പറയുക: “ഏറ്റം കരുണാമയനായവന് ഒരു പുത്രനുണ്ടായിരുന്നെങ്കില്‍, അവനെ ആദ്യം ആരാധിക്കുന്നത് ഞാനായിരിക്കും!”
سُبْحَٰنَ رَبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ﴿٨٢﴾
Utterly remote, in His glory, is the Sustainer of the heavens and the earth the Sustainer, in almightiness enthroned58 - from all that they may attribute to Him by way of definition!59
ആകാശലോകങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവായ അവന്റെ പ്രതാപവും പരിശുദ്ധിയും അവര്‍ അവന്റെ മേല്‍ ആരോപിക്കുന്നതില്‍ നിന്നെല്ലാം ഏറെ അകലെയാകുന്നു!
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ﴿٨٣﴾
But leave them to indulge in idle talk and play [with words]60 until they face that [Judgment) Day of theirs which they have been promised:
പക്ഷെ, അവരുടെ കേവലസംസാരങ്ങള്‍ക്കും വാക്ക് കേളികള്‍ക്കും വേണ്ടി വിട്ടേക്കുക അവര്‍ക്ക് ഉറപ്പ് നല്‍കപ്പെട്ട ആ ദിനത്തെ അവര്‍ അഭിമുഖീകരിക്കുന്നത് വരെ:
وَهُوَ ٱلَّذِى فِى ٱلسَّمَآءِ إِلَٰهٌۭ وَفِى ٱلْأَرْضِ إِلَٰهٌۭ ۚ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ﴿٨٤﴾
for [then they will come to know that) it is He [alone) who is God in heaven and God on earth, and [that) He alone is truly wise, all- knowing.
എന്തെന്നാല്‍, ആകാശഭൂമികളുടെയെല്ലാം സംരക്ഷകന്‍ അവന്‍ (മാത്രമാണ്) എന്ന് (അവര്‍ തിരിച്ചറിയും), അവന്‍ മാത്രമാകുന്നു ഏറ്റം യുക്തിജ്ഞനും, എല്ലാമറിയുന്നവനും.
وَتَبَارَكَ ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَعِندَهُۥ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ﴿٨٥﴾
And hallowed be He unto whom the dominion over the heavens and the earth and all that is between them belongs, and with whom the knowledge of the Last Hour rests, and unto whom you all shall be brought back!
ആകാശഭൂമികളിലുള്ളതും അവയ്ക്കിടയിലുള്ളതിന്റെയുമെല്ലാം അധികാരമുള്ള അവന്‍ പരിശുദ്ധനാകുന്നു, അന്ത്യനാളിനെ കുറിച്ചുള്ള പരിജ്ഞാനം അവങ്കലിലാകുന്നു, അവനിലേക്കു തന്നെയാകുന്നു നിങ്ങളുടെ മടക്കവും!
وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ﴿٨٦﴾
And those [beings] whom some invoke beside God61 have it not in their power to intercede [on Judgment Day] for any but such as have [in their lifetime] borne witness to the truth, and have been aware [that God is one and unique].62
അവനെയല്ലാതെ അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ക്ക് (വിധിപറയുന്ന ദിവസം) ഇടപെടാന്‍ സാധിക്കുകയേയില്ല, പക്ഷെ (തങ്ങളുടെ ജീവിതകാലം) സത്യത്തെ സാക്ഷ്യം വഹിക്കുകയും (ദൈവം ഏകനും അനന്യനുമാണെന്ന്) ബോധ്യമുണ്ടാവുകയും ചെയ്തവര്‍ക്കൊഴികെ.
وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ﴿٨٧﴾
Now if thou ask those [who worship any being other than God] as to who it is that has created them, they are sure to answer, "God." How perverted, then, are their minds!
ഇനി നീ അവരോട് (ദൈവം അല്ലാത്തവരെ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരോട്) ചോദിക്കുകയാണെങ്കില്‍, അവരെ സൃഷ്ടിച്ചതാരാണെന്ന്, അവര്‍ തീര്‍ച്ചയായും ഇങ്ങനെ മറുപടി നല്‍കും "ദൈവം", എത്ര പിഴച്ചതാകുന്നു അവരുടെ മനസ്സുകള്‍!
وَقِيلِهِۦ يَٰرَبِّ إِنَّ هَٰٓؤُلَآءِ قَوْمٌۭ لَّا يُؤْمِنُونَ﴿٨٨﴾
[But God has full knowledge of the true believer63] and of his [despairing] cry: "O my Sustainer! Verily, these are people who will not believe!"
(പക്ഷെ സത്യവിശ്വാസിയെ കുറിച്ച് ദൈവത്തിന് ഉത്തമബോധ്യമുണ്ട്) അവന്റെ നിരാശ നിറഞ്ഞ ഈ കരച്ചിലിനെ കുറിച്ചും: “അല്ലയോ എന്റെ രക്ഷിതാവേ! നിശ്ചയമായും, ഈ കൂട്ടര്‍ വിശ്വസിക്കുകയില്ല!”
فَٱصْفَحْ عَنْهُمْ وَقُلْ سَلَٰمٌۭ ۚ فَسَوْفَ يَعْلَمُونَ﴿٨٩﴾
Yet bear thou with them, and say, "Peace [be upon you]!" - for in time they will come to know [the truth].
എന്നിരുന്നാലും, അവരോട് പൊരുത്തപ്പെടുക, എന്നിട്ടിങ്ങനെ പറയുക, “നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ"- എന്തെന്നാല്‍ അധികം വൈകാതെ തന്നെ (സത്യത്തെ) അവര്‍ മനസ്സിലാക്കുന്നതാകുന്നു!
Footnotes by Muhammad Asad
- 1. See Appendix II.
- 2. Regarding this rendering of the term mubin, see note 2 on 12:1.
- 3. See note 3 on 12:3.
- 4. Cf. last clause of 13:39 - "with Him ('indahu) is the source (umm) of all revelation". The term umm (lit., "mother") has often the idiomatic connotation of "origin" or "source" (asi), and sometimes - as in 3:7 - of "essence". In the present context, only the former meaning is applicable. See also note 11 on the last verse of surah 85.
- 5. For this rendering of the term musrif, see note 21 on the last sentence of 10:12. The above rhetorical question answers itself, of course, in the negative - implying that God never ceases to "remind" the sinner through His revelations, and always accepts repentance.
- 6. I.e., than the people addressed in verse 5 above.
- 7. See surah 30, note 45.
- 8. Cf. 20:53.
- 9. The grammatical form nazzala implies here recurrence: hence, "again and again".
- 10. Lit., "all pairs". Some commentators regard the term azwaj as synonymous in this context with "kinds" (Baghawi, Zamakhsharl, Baydawi, Ibn Kathir): i.e., they take the above phrase to mean no more than that God created all kinds of things, beings and phenomena. Others (e.g., Tabari) see in it a reference to the polarity evident in all creation. Ibn 'Abbas (as quoted by Razi) says that it denotes the concept of opposites in general, like "sweet and sour, or white and black, or male and female"; to which Razi adds that everything in creation has its complement, "like high and low, right and left, front and back, past and future, being and attribute", etc., whereas God - and He alone - is unique, without anything that could be termed "opposite" or "similar" or "complementary". Hence, the above sentence is an echo of the statement that "there is nothing that could be compared with Him" (112:4).
- 11. Lit., "over its backs" i.e., according to all classical commentators, the "backs" of the above- mentioned animals and ships alike, the singular form of the pronoun ("its") relating to the collective entity comprised in the concept of "all whereon you ride" (ma tarkabun): in other words, "all that you use or may use by way of transport". As regards my rendering of li-tasta'u as so that you might gain mastery", I should like to point out that the verb istawa (lit., "he established himself") has often the connotation adopted by me: see Jawhari, Raghib and Lisan al-'Arab, art. sawa; also Lane IV, 1478.
- 12. I.e., despite the fact that most people readily admit that God has created all that exists (verse 9 above), some of them tend to forget His uniqueness.
- 13. Lit., "attribute to Him a part out of fsome of] His creatures ('ibad)": cf. 6:100 and the corresponding notes. The noun juz (lit., "part") evidently denotes here "a part of Himself", as implied in the concept of "offspring"; hence my rendering. If, on the other hand, juz is understood in its literal sense, the above sentence could have (as Razi assumes) a more general meaning, namely, "they attribute a part of His divinity to some of the beings created by Him". However, in view of the sequence, which clearly refers to the blasphemous attribution of "offspring" to God, my rendering seems to be preferable.
- 14. It should be remembered that the people thus addressed were the pagan Arabs, who believed that some of their goddesses, as well as the angels, were "God's daughters". In view of the fact that those pre-Islamic Arabs regarded daughters as a mere liability and their birth as a disgrace, this verse is obviously ironical. (Cf. in this connection 16:57-59.)
- 15. Lit., "what he postulates as a likeness of [or "as likely for"] the Most Gracious": i.e., female offspring, which implies a natural "likeness" to its progenitor.
- 16. I.e., one who, from the viewpoint of the pre-Islamic Arabs, would have no function other than "embellishing" a man's life.
- 17. Lit., "he finds himself in an invisible (ghayr mubin) conflict" - i.e., an inner conflict which he does not quite admit to his consciousness: Cf. 16:59 - "[he debates within himself:] Shall he keep this child despite the contempt [which he feels for it] - or shall he bury it in the dust?" (See also, in particular, the corresponding note 66.)
- 18. Or: "who are but worshippers [or "creatures"] ('ibad) of the Most Gracious" - in either case stressing their having been created and, hence, not being divine.
- 19. Lit., "their testimony", i.e., regarding the "sex" of the angels, who are spiritual in nature (Razi) and, therefore, sexless.
- 20. I.e., they cannot have any "knowledge" of something that is devoid of all reality - because, far from having "willed" their sin, God had left it to their free will to make a moral choice between right and wrong. (See in this connection surah 6, note 143.)
- 21. I.e., a revelation which would allow man to worship other beings beside God, or to attribute "offspring" to Him: a rhetorical question implying its own negation.
- 22. For this rendering of the term mutraf (derived from the verb tarafa), see note 147 on 11:116.
- 23. Commenting on this passage, Razi says: "Had there been in the Qur'an nothing but these verses, they would have sufficed to show the falsity of the principle postulating [a Muslim's] blind, unquestioning adoption of [another person's] religious opinions (ibtal al-qawl bi't-taqlid): for, God has made it clear [in these verses] that those deniers of the truth had not arrived at their convictions by way of reason, and neither on the clear authority of a revealed text, but solely by blindly adopting the opinions of their forebears and predecessors; and all this God has mentioned in terms of blame and sharp disparagement."
- 24. Whereas in some of the readings of the Qur'an the opening word of this verse is vocalized as an imperative, qul ("say"), the reading of Hafs ibn Sulayman al-Asadi - on which this translation is based - gives the pronounciation qala ("lie said" or, since it is a repeated occurrence, "he would say").
- 25. Namely, the inadmissibility of blindly accepting the religious views sanctioned by mere ancestral tradition and thus prevalent in one's environment, and regarding them as valid even though they may conflict with one's reason andlor divine revelation. Abraham's search after truth is mentioned several times in the Qur'an, and particularly in 6:74 if. and 21:51 ff.
- 26. I.e., God did not impose on them any moral obligations before making the meaning of right and wrong clear to them through a revealed message. Primarily, this is an allusion to the pagan contemporaries of the Prophet, and to the prosperity which they had been allowed to enjoy for a long time (cf. 21:44); in its wider sense, however, this passage implies that God would never call people to task for any wrong they may have done so long as they have not been clearly shown how to discriminate between good and evil (cf. 6:131-132).
- 27. See note 12 on 74:24, where this connotation of sihr appears for the first time in the course of Qur'anic revelation.
- 28. I.e., Mecca and Ta'if - implying that if it were really a divine revelation it would have been bestowed on a person of "great standing", and not on Muhammad, who had neither wealth nor a position of eminence in his native city.
- 29. Since "man has been created weak" (4:28), it is almost a "law of nature" that whenever he is exposed to the prospect of great wealth he is liable to lose sight of all spiritual and moral considerations, and to become utterly selfish, greedy and ruthless.
- 30. The primary meaning of the noun zukhruf is "gold"; its application to "ornaments" or (as in 10:24) to "artful adornment" is only secondary (Taj al-'Arus).
- 31. Lit., "to him We assign a satan, and he becomes his other self (qarin)": see note 24 on 41:25. For the psychological connotation of the term shaytan as "evil impulse", see first half of note 16 on 15:17 as well as note 31 on 14:22.
- 32. Lit., "until".
- 33. Thus do most of the commentators interpret the above phrase which, literally, reads "the two easts" (al-mashriqayn). This interpretation is based on the idiomatic usage, not infrequent in classical Arabic, of referring to two opposites - or two conceptually connected entities - by giving them the designation of one of them in the dual form: e.g., "the two moons", denoting "sun and moon"; "the two Basrahs", i.e., Kufah and Basrah; and so forth.
- 34. I.e., "you will not be consoled, as would have been the case in earthly suffering, by the knowledge that you are not to suffer alone" (Zamakhshari, Razi, Baydawi). Since this address is formulated in the plural and not in the dual, it evidently relates to all sinners who, in their lifetime, were impelled by their own evil impulses - their "other selves", as it were - to "remain blind to the remembrance of God". In its wider meaning, the above verse implies that all evil deeds, whenever and wherever committed, are but links of one chain, one evil ineluctably leading to another: cf. 14:49 - "on that Day thou wilt see those who were lost in sin linked together (muqarranin) in fetters" - a phrase which has been explained in my corresponding note 64. It is noteworthy that the participle muqarran is derived from the same verbal root (qarana) as the term qarin (rendered by me in verses 36 and 38 of this surah and in 41:25 as "other self"): and this, I believe, is a further indication, alluded to in the present verse, to the "togetherness" of all evil deeds.
- 35. This rhetorical question implies a negative answer: cf. 35:22 - "thou canst not make hear such as are [deaf of heart like the dead] in the graves".
- 36. For the above rendering of dhikr as "[a source of] eminence", see first half of note 13 on 21:10.
- 37. The meaning is that on the Day of Judgment all prophets will be asked, metaphorically, as to what response they received from their people (cf. 5:109), and those who professed to follow them will be called to account for the spiritual and social use they made - or did not make - of the revelation conveyed to them: and thus, the "eminence" promised to the followers of Muhammad will depend on their actual behaviour and not on their mere profession of faith.
- 38. I.e., "look into the earlier revelations and ask thyself"
- 39. I.e., in pursuance of the principle, referred to above, that it is not permissible to worship anyone or anything but God.
- 40. See note 94 on the last sentence of 6:109.
- 41. The concept of "returning" to God implies that the instinctive ability to perceive His existence is inherent in human nature as such, and that man's "turning away" from God is only a consequence of spiritual degeneration, and not an original tendency or predisposition: cf. 7:172-173.- The "suffering" ('adhab) mentioned above relates to the plagues with which the recalcitrant Egyptians were struck (see 7:130 ff.).
- 42. Lit., "beneath me", i.e., "at my command": a reference to the imposing irrigation system originating in the Nile and controlled by royal power.
- 43. An allusion to the impediment in speech from which Moses suffered (cf. 20:27-28 and the corresponding note 17), or perhaps to the contents of his message, which to Pharaoh appeared unconvincing.
- 44. In ancient Egypt, golden armlets and necklaces were regarded as princely insignia (cf. Genesis xli, 42), or at least as evidence of high social dignity. This is apparently an echo of the pagan objection to Muhammad, mentioned in verse 31 above: "Why was not this Qur'an bestowed from on high on some great man of the two cities?" The same is the case with the subsequent reference to the "absence of angels". 43:57 NOW WHENEVER [the nature of] the son of Mary is set forth as an example, [O Muhammad,] lo! thy people raise an outcry on this score, (43:58) and say, "Which is better - our deities or he?"45 [But] it is only in the spirit of dispute that they put this comparison before thee: yea, they are contentious folk!45
- 45. Objecting to the Qur'anic condemnation of their idolatrous worship of angels - whom they describe here as "our deities" - the pagan Quraysh pointed to the parallel Christian worship of Jesus as "the son of God", and even as "God incarnate", and argued more or less thus: "The Qur'an states that Jesus was purely human - and yet the Christians, whom the same Qur'an describes as 'followers of earlier revelation' (ahl al-kitab), consider him divine. Hence; are we not rather justified in our worshipping angels, who are certainly superior to a mere human being?" The fallacy inherent in this "argument" is disposed of in the sequence.
- 46. Since the Qur'an condemns explicitly, and in many places, the deification of Jesus by the Christians, this unwarranted deification cannot be used as an argument in favour of the pagan worship of angels and, thus, against the Qur'an: in the words of Zamakhshari, such an argument amounts to "applying a false analogy to a false proposition" (qiyas batil bi-batil).
- 47. Implying not only that Jesus was not a supernatural being, but that the angels, too, are mere created beings finite in their existence - as indicated by the phrase "succeeding one another" - and, therefore, utterly removed from the status of divinity (Baydawi).
- 48. Whereas most of the commentators regard the pronoun hu in innahu as relating to Jesus and, consequently, interpret the above phrase as "he is indeed a means to know [i.e., an indication of the coming of] the Last Hour", some authorities - e.g., Qatadah, Al-Hasan al-Basri and Sa'id ibn Jubayr (all of them quoted by Tabari, Baghawi and Ibn Kathir) - relate the pronoun to the Qur'an, and understand the phrase in the sense adopted in my rendering. The specific mention of the Last Hour in the above context is meant to stress man's ultimate responsibility before the Creator and, therefore, the fact that worship is due to Him alone: and so this parenthetic passage follows logically upon the mention of the false deification of Jesus.
- 49. I.e., with divine revelation.
- 50. According to Tabari, the restrictive allusion to "some of that..., etc., bears on the realm of faith and morals alone, since it was not a part of Jesus' mission to deal with problems of his people's worldly life. This observation coincides with the image of Jesus forthcoming from the (admittedly fragmentary) description of his teachings available to us in the Synoptic Gospels.
- 54. As is evident from verses 81 if. above, this is a reference to the truth of God's oneness and uniqueness, which those who believe in Jesus as "the son of God" refuse, as it were, to acknowledge: thus, the discourse returns here to the question of the "nature" of Jesus touched upon in verses 57-65.
- 55. The verb barama or abrama signifies, literally, "he twined" or "twisted [something] together", e.g., the strands that are to form a rope; or "he twisted [something] well" or "strongly". Tropically, it connotes the act of "establishing" or "determining" a thing, a proposition, a course of events, etc. (Jawhari). According to the Lisan al-'Arab, the phrase abrama al-amr has the meaning of "he determined (ahkama) the case". In the present context, the term amr, having no definite article, signifies "anything" or - in its widest sense - "anything that should [or "could"] be": and so, taking the preceding verse into account, we arrive at the meaning of arbitrarily "determining what [the truth] should be" - i.e., in contradiction to what the Qur'an postulates as the truth.
- 56. This is most probably an allusion to the centuries-long subtle Christian controversies on the question as to whether or not Jesus was "the son of God" and, hence, divine. These controversies were often influenced by a subconscious leaning of some of the early Christian thinkers towards ancient, mostly Mithraistic, cults and concepts which were in the beginning strongly opposed by unitarian theologians, foremost among them Arius, Patriarch of Alexandria (about 280-336 C.E.). However, at the politically-motivated Council of Nicaea (325 c.E.), the Arian views - which until then had been shared by the overwhelming majority of articulate Christians - were condemned as "heretical", and the doctrine of Christ's divinity was officially formulated in the so-called Nicene Creed as the basis of Christian beliefs. (See also note 60 below).
- 57. Lit., "Our messengers", i.e., angels.
- 58. Cf. the last clause of surah 9 and the corresponding note 171.
- 59. See note 88 on the last sentence of 6:100.
- 60. Evidently an allusion to the verbal subtleties of the Nicene Creed, and particularly the statemeht, "Jesus Christ, the Son of God, begotten, not made [i.e., not created), by the Father as His only Son, of the same substance as the Father, God of God ...", etc.
- 61. A reference to falsely deified saints or prophets and, particularly (in view of the context), to Jesus.
- 62. For an explanation of the Qur'anic concept of "intercession", see 10:3 - "There is none that could intercede with Him unless He grants leave therefor" - and the corresponding note 7. - My interpolation, at the end of the above verse, of the words "that God is one and unique" is based on Razi's interpretation of this passage, implying that a mere oral "bearing witness to the truth" is useless if it is not the outcome of an inner awareness of God's oneness and uniqueness.
- 63. Razi (on whose commentary the above interpolation is based), regards this as a reference to the Prophet Muhammad. It seems, however, that the meaning is wider, embracing every believer, of whatever denomination, who is distressed at the blindness of people who attribute divinity or divine qualities to any being other than God Himself.